
ഒരിക്കൽ, തന്റെ കുഞ്ഞിന്റെ മലമൂത്ര വിസർജനം നടത്തിയ തുണികൾ മാറ്റുമ്പോൾ ഈ തുണികൾക്ക് പകരം കുറച്ചൂടെ എളുപ്പമുള്ള, നനവ് പുറത്തു വരാത്ത എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആ അമ്മ ആലോചിച്ചു. ഉപയോഗം കഴിഞ്ഞു കളയാൻ പറ്റുന്നവയാണെങ്കിൽ കൂടുതൽ നന്നായിരിക്കുമെന്നും. മരിയൻ ഡോനോവൻ എന്നായിരുന്നു അമ്മയുടെ പേര്.
അക്കാലത്ത് കുഞ്ഞുങ്ങൾക്ക് റബ്ബർ കൊണ്ടുള്ള പാന്റ്സ് പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമായിരുന്നു. എങ്കിലും, അത് കുഞ്ഞുങ്ങളുടെ തൊലിപ്പുറത്ത് ചുവന്ന പാടുകളും വേദനയും ഉണ്ടാക്കുമായിരു ന്നു.
അങ്ങനെ ആലോചിച്ചിരുന്ന മരിയൻ, പെട്ടെന്നു തന്നെ പലതരത്തിലുള്ള തുണികൾ, നനവ് പുറത്തുകടക്കാത്ത ഷീറ്റുകൾ ഒക്കെ ഉപയോഗിച്ച് ഒരു കുഞ്ഞു അടിവസ്ത്രം തുന്നിയെടുക്കാൻ നോക്കി. ഒടുവിൽ തന്റെ കുളിമുറിയിൽ ഉപയോഗിക്കുന്ന കർട്ടൻ തുണി ഉപയോഗിച്ച് ഒരു കവർ ഉണ്ടാക്കി. അതിൽ വെള്ളം പിടിക്കുന്ന തുണി വച്ച് സേഫ്റ്റി പിന്നുകൾക്ക് പകരം പ്രസ്സ് ബട്ടനുകൾ ഉപയോഗിച്ചു. പുതിയൊരു ഡിസൈനിൽ അങ്ങനെ ആദ്യത്തെ "ഡയപ്പർ' പിറവിയെടുത്തു. ഒരു ബോട്ടിന്റെ രൂപമൊക്കെ ഉണ്ടായിരുന്ന തന്റെ പുതിയ കണ്ടുപിടുത്തത്തെ മരിയൻ, ബോട്ടർ' എന്ന് പേരിട്ടു വിളിച്ചു.
മരിയനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പറയാം.
هذه القصة مأخوذة من طبعة EUREKA 2024 FEBRUARY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة EUREKA 2024 FEBRUARY من Eureka Science.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം

വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം

മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം

വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.

ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം

നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം

പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം

ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി

ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം

നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.