يحاولGOLD- Free

ഇരുളിൽ ഒരൊറ്റക്കാക്ക
Manorama Weekly|November 12, 2022
വഴിവിളക്കുകൾ
- റോസ് മേരി
ഇരുളിൽ ഒരൊറ്റക്കാക്ക

ചുറ്റിനും മഴ കനക്കുന്നു. മൂന്നു രാവും രണ്ടു പകലുമായ് അതങ്ങനെ പെയ്യുകയാണ്. എങ്ങും ഇരുൾ തഴയ്ക്കുന്നു. തോരാത്ത തോരാത്ത മഴ. ആ മഴയതയും നനഞ്ഞ് മരക്കൊമ്പിൽ ഒറ്റയ്ക്ക് ഒരു കാക്ക.

ഇരുൾ കനത്തിട്ടും ശീതക്കാറ്റിന്റെ ഊക്ക് ഏറിയിട്ടും സുരക്ഷിതത്വമുള്ള ഇടം തേടി ഒരിടത്തേക്കും അതു പറന്നു പോകുന്നില്ല. പാതിമിഴി പൂട്ടി. ചുളിവിറച്ച് അനക്കമറ്റ് ഒരേ ഇരിപ്പ്. നനഞ്ഞുലഞ്ഞ ഒരു തൂവൽക്കൂട്ടം. തനിച്ചായിപ്പോയ ആ കറുത്തപക്ഷിയെക്കുറിച്ചാണ്. ഇരുട്ടിൽ ഒരൊറ്റക്കാക്ക' എന്ന എന്റെ കവിത. ആ ഒറ്റക്കാക്ക ഞാനായിരുന്നു. അത് എന്റെ ജീവിതം തന്നെയായിരുന്നു. ഒക്കെയും വർഷങ്ങൾക്കു മുൻപു നടന്നവ. വിവാഹാനന്തരം ജന്മദേശമായ കാഞ്ഞിരപ്പള്ളിവിട്ട് തിരുവനന്തപുരത്തു വാസമുറപ്പിച്ച കാലഘട്ടം.

هذه القصة مأخوذة من طبعة November 12, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

ഇരുളിൽ ഒരൊറ്റക്കാക്ക
Gold Icon

هذه القصة مأخوذة من طبعة November 12, 2022 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

نحن نستخدم ملفات تعريف الارتباط لتقديم خدماتنا وتحسينها. باستخدام موقعنا ، فإنك توافق على ملفات تعريف الارتباط. يتعلم أكثر