
ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ സജീവ സാന്നിദ്ധ്യമായ റിയാസ്ഖാൻ തന്റെ ചലച്ചിത്രാഭിനയ വഴികളെക്കുറിച്ച് സംസാരിക്കുകയാണ്.
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ പൊന്നിയിൽ ശെൽവനിലെ റിയാസ്ഖാന്റെ കഥാപാത്രത്തെക്കുറിച്ച്
പൊന്നിയിൽ ശെൽവനുവേണ്ടി ഏഴ് മാസമാണ് ഞാൻ ഡേറ്റ് നൽകിയത്. ഷാർപ്പ് ഷൂട്ടറായ സോമൻ സാമ്പറാന്നെ രാജാവായ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ തമിഴിലെ സൂപ്പർതാരങ്ങൾ ഉൾപ്പെടെ വളരെ വലിയൊരു താരനിരയുണ്ടെങ്കിലും നായകന്മാരില്ല. പ്രധാനമായും ഐശ്വര്യറായാണ് നന്ദിനിയെന്ന നായികാകഥാപാത്മായി അഭിനയിക്കുന്നത്. 2019 ൽ ശ്രീലങ്കയിൽ നിന്നാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
കഥാപാത്രത്തിനുവേണ്ടി എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ...?
തീർച്ചയായും. മൂന്നുവർഷത്തോളം താടി വളർത്തേണ്ടി വന്നു. വാൾപ്പയറ്റ് പരിശീലിച്ചു. മാത്രമല്ല അമ്പും വില്ലും പഠിക്കേണ്ടി വന്നു. മാസങ്ങളോളം ജിമ്മിൽ പോയിരു ന്നു. നാല് മാസത്തോളം ഹോഴ് റെയ്സ് പരിശീലിച്ചു. നമിതയുടെ കൂടെ അഭിനയിച്ച ജഗൻ മോഹിനിയിൽ എന്റെ ഫൈറ്റ് സീൻ കണ്ടാണ് മണിരത്നം സാർ എന്നെ പൊന്നിയൻ ശെൽവത്തിലേക്ക് സെലക്ട് ചെയ്തത്. ആദ്യമായി തമിഴിന്റെ ചരിത്രം പറയുന്ന ഈ സിനിമ നൂറുവർഷം കഴിഞ്ഞാലും റഫറൻസായി നില നിൽക്കും.
ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചതിന്റെ എക്സ്പീരിയെൻസിനെക്കുറിച്ച്
هذه القصة مأخوذة من طبعة October 1-15, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 1-15, 2022 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളിപ്പോയ ആദ്യചിത്രം: തകർത്തുവാരിയ തിരിച്ചുവരവ്
അണിയറയിൽ ഒരുങ്ങുന്നത്

ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ