അച്ചുവിന്റെ അമ്മയിൽ നിന്നും ക്വീൻ എലിസബത്തിലേക്ക്...

സിനിമയ്ക്കു വേണ്ടി ചില കഥകൾ സൃഷ്ടിക്കപ്പെടുമ്പോൾ കഥാപാത്രങ്ങൾക്ക് അനുസൃതമായ അഭിനേതാക്കളിലേയ്ക്ക് ആ കഥ സഞ്ചരിക്കുന്ന പാത ചിലപ്പോൾ കല്ലും മുള്ളും നിറഞ്ഞതായിരിക്കും. വിഘ്നങ്ങളെ മറികടന്നിട്ടാകണം ചിലയവസരങ്ങളിൽ ആ യാത്ര ലക്ഷ്യസ്ഥാനത്തെത്തുക
മദ്ധ്യവയസ്ക്കരായ അലക്സ്- എലിസബത്ത് എന്നിവരുടെ കഥ സിനിമയാകുമ്പോൾ ആ കഥാ പാത്രങ്ങളായി ആരഭിനയിക്കണം എന്നൊരു ചിന്തയ്ക്ക് തീരു മാനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇവിടെ, അത് സ്വാഭാവികമായി വന്നുഭവിച്ചതാണ്. നരേനും മീരാജാസ്മിനും.
ഈ ജോഡികളെ പ്രേക്ഷകർ ഒരിക്കൽ കണ്ടിരുന്നു. ഒരിടവേള കഴിഞ്ഞ് വീണ്ടും അവരെ ഒരുമിച്ച് കാണുകയാണിപ്പോൾ... ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ.
ഈ കഥയിലെ അലക്സും എലിസബത്തുമായി അവർ വരുന്നു.
ജീവിതത്തിന്റെ യൗവനകാലഘട്ടം കഴിഞ്ഞശേഷമുള്ള ദാമ്പത്യജീവിതത്തിലെ ചില നിമിഷങ്ങളും നന്മകളുമാണ് ഈ സിനിമയിൽ ഊടും പാവുമായി വരുന്നത്.
അലക്സ് ഒരു ഷോപ്പ് നടത്തുന്നു. എലിസബത്താകട്ടെ ഒരു ഇന്റീരിയൽ ഡിസൈനറാണ്. അതിലുപരി നല്ലൊരു ബിസിനസ് വുമൺ ആണെന്നും പറയാം.
എലിസബത്തിന് ഇവിടെ അഭിനയിക്കാൻ ഒരുപാട് മുഹൂർത്തങ്ങളുണ്ട്. അത് ഫലിപ്പിക്കാൻ അതുപോലെ കഴിവുള്ള ഒരാർട്ടിസ്റ്റായിരിക്കണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. ആ ചിന്തയിൽ നിന്നുമാണ് മീരയിലേയ്ക്ക് എത്തിയതെന്ന് ഈ സിനിമയുടെ തിരക്കഥാകൃത്ത്അർജുൻ ടി. സത്യൻ പറഞ്ഞു.
هذه القصة مأخوذة من طبعة May 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 16-31, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ശ്രീദേവിയുടെ 'MOM' രണ്ടാം ഭാഗത്തിൽ മകൾ ഖുഷി കപൂർ...
ഖുഷി അവളുടെ അമ്മയുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ്

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.