
ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിക്കുന്ന ഒരു വിനിമയ സാധ്യത ഇന്ത്യൻ സിനിമയിലേക്ക് കൈവന്നുകൊണ്ടിരിക്കുകയാണ്. പല ഭാഷകളിൽ സംസാരിക്കുന്ന സിനിമകളാണ് ഇപ്പോൾ ഇന്ത്യൻ സിനിമാവിപണിയെ നയിക്കുന്നത്. ആകർഷകമായ ഹീറോയിക് മെറ്റീരിയലുകൾ സൃഷ്ടിച്ചാണ് ഈ അടുത്തകാലത്ത് ദക്ഷിണേന്ത്യൻ സിനിമ ബോളിവുഡ്ഡിന്റെ വരെ ശ്രദ്ധ പിടിച്ചു പറ്റിയത്. അമാനുഷികനായകന്മാർ പോലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ മറന്നാണ് സിനിമ പാൻ ഇന്ത്യൻ ലെവലിലേക്ക് കടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രൂപപ്പെട്ട ഈ ഇന്ത്യൻ സിനിമയുടെ സിരാകേന്ദ്രമായ ബോളിവുഡിനെപ്പോലും വിറപ്പിച്ചിരുന്നു. ബോളിവുഡ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ചലച്ചിത്ര വിപണന കേന്ദ്രമാണ് തെലുങ്കും തമിഴും. ഓരോ താരങ്ങളും ഭാഷാഭേദമെന്യേ അഭിനയിച്ചതോടെ സിനിമാവ്യവസായത്തിൽ വലിയ സാധ്യതകളുയർന്നു. ഇതിന് നിമിത്തമായത് പ്രശാന്ത് നീലിന്റെ കെ.ജി.എഫ് ആയിരുന്നു.
മാറ്റിനിർത്തപ്പെട്ടിരുന്ന ഭാഷാചിത്രങ്ങൾ ഇന്ന് അതിരുകളില്ലാതെ പ്രാദേശികമായി കഥ പറയുകയാണ്. ബാഹുബലിയും പുഷ്പയും കെ.ജി.എഫും ആർ.ആർ.ആറും, പൊന്നിയിൽ സെൽവനുമെല്ലാം കേരളത്തിൽ വലിയൊരു കളക്ഷൻ നേടി വിജയിച്ചതിന് കാരണം ആരാധകർക്ക് ഭാഷ നോക്കാതെയുള്ള, അതിരുകളില്ലാതെയുള്ള സിനിമയോടുള്ള പ്രണയമാണ്. മലയാള സിനിമയും പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുകയാണ്. ഇതര സംസ്ഥാനങ്ങളിലും നമ്മുടെ നായകന്മാരുടെ ബോക്സ് ഓഫീസ് മൂല്യം വളർന്നത് വളരെ ചുരുങ്ങിയ വർഷം കൊണ്ടാണ്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ഭാവി ഇനിയും കുതിക്കും എന്നത് സംശയമില്ലാതെ പറയാം. പാൻ ഇന്ത്യൻ നായകൻ ദുൽഖറും തമിഴിൽ നിന്നും ധനുഷും, മാറ്റങ്ങൾ കൈക്കൊണ്ട് പൃഥ്വിരാജും ദക്ഷിണേന്ത്യൻ സിനിമയെ കൈപിടിച്ചുയർത്തുകയാണ്.
പാൻ ഇന്ത്യൻ സിനിമയുടെ താരപ്രഭയിൽ ദുൽഖർ സൽമാൻ
هذه القصة مأخوذة من طبعة June 1-15, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 1-15, 2023 من Nana Film.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.

പ്രളയശേഷം ഒരു ജലകന്യക
പ്രളയത്തിന്റെ ഭീകരതയും മനുഷ്യന്റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്