ജൊനാലിൻ ഇന്ന് ജാനകിയാണ്, ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്. തിരൂരങ്ങാടി സ്വദേശിയായ രവി കരുമാട്ട് തന്റെ പ്രിയതമയെക്കുറിച്ച് പറഞ്ഞുതുടങ്ങി... 17 വർഷങ്ങൾക്കു മുമ്പാണ് ജൊനാലിൻ എന്റെ കൈപിടിച്ച് ജാനകിയായി കേരളത്തിലെത്തിയത്. തങ്ങളുടെ സംസ്കാരങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും ജാനു എന്റെ കുടുംബാംഗങ്ങൾക്ക് വളരെ പെട്ടെന്നുതന്നെ പ്രിയപ്പെട്ടവളായി...
ജാനു മാത്രമല്ല ഫിലിപ്പീൻസിൽനിന്ന് കേരളത്തിന്റെ മരു മക്കളായി എത്തിയ നിരവധി പേർ ഇന്ന് ദുബൈയിലുണ്ട്. ഓണവും വിഷുവും തൃശൂർ പൂരവുമെല്ലാം നമ്മെപ്പോലെ അവർക്കും ഏറെ പ്രീയപ്പെട്ടതാണ്. തങ്ങളുടെ ജീവിതവും കടൽ കടന്നെത്തിയ കേരളത്തിന്റെ ഫിലിപ്പീനി മരുമക്കളെക്കുറിച്ചും രവി കരുമാട്ട് പറയുന്നു.
ദുബൈയിൽ തുടങ്ങിയ പരിചയം
ദുബൈയിൽ വെച്ചാണ് ഞാനും ജാനകിയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ജാനകി ഇവിടെ ജോലി ചെയ്യുകയായിരുന്നു. സൗഹൃദത്തിൽ ആരംഭിച്ച ബന്ധം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു. മക്കൾക്കൊപ്പം ഞങ്ങൾ ദുബൈയിൽ സന്തോഷത്തോടെ ജീവിക്കുന്നു.
വിവാഹം മംഗളമായി കഴിഞ്ഞു
2006ൽ പരപ്പനങ്ങാടിയിൽ വെച്ചായിരുന്നു വിവാഹം. ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ, സ്വാഭാവികമായും തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ അതെല്ലാം മറികടന്നു. ഇത് കുടുംബാംഗങ്ങൾക്കും ബോധ്യപ്പെട്ടതോടെ എല്ലാവരും ഞങ്ങൾക്കൊപ്പം നിന്നു. വിവാഹം മംഗളമായി കഴിഞ്ഞു.
സാമ്യതകളുള്ള കേരള-ഫിലിപ്പീനി സംസ്കാരം
هذه القصة مأخوذة من طبعة September 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...