മൂന്ന് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച കാമ്പസ് കാലങ്ങൾ സംഭവബഹുലമായിരുന്നു. ആദ്യത്തേത് തികഞ്ഞ അച്ചടക്കത്തിന്റേതും ചിട്ടകളുടേതുമെങ്കിൽ രണ്ടാമത്തേത് തികഞ്ഞ അക്കാദമിക-വ്യക്തി സ്വാതന്ത്ര്യങ്ങളുടെ തുറവിയായിരുന്നു. മൂന്നാമത്തേതാകട്ടെ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുകാലത്തിന്റെ തുടിപ്പുകളും അവയോടുള്ള എന്റെ അമ്പരപ്പുമാണ്.
2008ലാണ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ബി .എ ഇംഗ്ലീഷ് സാഹിത്യത്തിന് ചേരുന്നത്. രണ്ടായി മുടിപിന്നി തട്ടവുമിട്ട് കോളജിൽ പോയിരുന്ന പെൺകുട്ടി അവിടത്തെ ഫാഷൻ സങ്കൽപങ്ങൾക്ക് അത്ര യോജിച്ചവൾ ആയിരുന്നില്ല. ലൈബ്രറിയും വിരലിലെണ്ണാവുന്ന സൗഹൃദങ്ങളും അൽപസ്വൽപം കഥയും വായനയുമൊക്കെയായി ഒതുങ്ങിക്കൂടിയ അവളെ മലയാളം വിഭാഗത്തിലെ ജെയ്സി മിസ്സാണ് കോളജ് യൂനിയൻ ഇലക്ഷനിൽ മാഗസിൻ എഡിറ്റർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. അന്നത്തെ ഇംഗ്ലീഷ് വിഭാഗം മേധാവി റോസമ്മ മിസ് ഡിപ്പാർട്മെന്റിൽ ചെന്നപ്പോൾ മെടഞ്ഞിട്ട മുടി അഴിച്ചു പോണിടെയ്ൽ കെട്ടിക്കൊടുത്ത് സ്ഥാനാർഥിത്വം ഉറപ്പിച്ചു. അത് യൂനിയൻ പ്രവർത്തനങ്ങൾ, അസംപ്ഷൻ കുമാരിമാരുടെ സ്വപ്നഭൂമിയായ എസ്.ബി കോളജിന്റെ പൊതുചടങ്ങുകളിൽ പങ്കെടുക്കാനുള്ള ഒരുക്കം, നിരാലംബർക്ക് ഭക്ഷണപ്പൊതിയുമായി പൊരിവെയിലത്ത് ചങ്ങനാശ്ശേരി പട്ടണം ചുറ്റിയുള്ള നടത്തം, പിന്നെ ജീവിതത്തെ ആകെ മാറ്റിമറിച്ച മറ്റു ചില വലിയ സന്തോഷങ്ങൾ... എല്ലാത്തിലേക്കുമുള്ള വാതിലായിരുന്നു.
هذه القصة مأخوذة من طبعة May 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സ്നേഹത്തിന്റെ കൈയ്യൊപ്പ്
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വിരമിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഭാര്യ ശാരദ മുരളീധരൻ ആ ചുമതലയിലെത്തുന്നത്. അപൂർവതകളും യാദൃച്ഛികതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും കുടുംബ വിശേഷവും ഇരുവരും പങ്കുവെക്കുന്നു...
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...