
ഒരിക്കൽ വന്നാൽ പിന്നെയും വരാൻ തോന്നും. ഒരിക്കൽ തൊഴുതാൽ, തൊഴുതാലും തൊഴുതാലും തീരുകയില്ല. ത്രിമൂർത്തികളിൽ സ്ഥിതിപരിപാലനത്തിന്റെ ഈശനായ മഹാ വിഷ്ണു ഇവിടെ ജനാർദ്ദനസ്വാമിയാണ്. സ്വാമിയുടെ മുന്നിൽ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാൽ ആ വിളി ഭഗവാൻ കേൾക്കും. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഭക്തരുടെ അഭീഷ്ടസിദ്ധിക്കായി ഭഗവാൻ എന്നും എപ്പോഴും വിളിപ്പുറത്ത് ഉണ്ടാകും. അത് ഏത് ദേവസ്ഥാനത്തായാലും അങ്ങനെ തന്നെ. എന്നാൽ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ വിഷ്ണുരൂപത്തിന് തെല്ലൊരു പ്രത്യേകതയുണ്ട്. തന്റെ മുന്നിൽ നിൽക്കുന്ന ഓരോ ഭക്തരേയും ഭഗവാൻ സ്നേഹവാത്സല്യത്തോടെ തലോടുന്നതായി തോന്നാറുണ്ടെന്ന് ഇവിടെത്തുന്ന ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. 2000 ഓളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം വർക്കല ബീച്ചിന് സമീപത്തെ ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിയിടൽ കേന്ദ്രങ്ങളിൽ ഒന്നാണ് വർക്കല പാപനാശം കടൽത്തീരം. കർക്കിടക വാവുബലിക്കായി പ്രതിവർഷം പതിനായിരങ്ങളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.
هذه القصة مأخوذة من طبعة May 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

കുംഭമേളയുടെ ആത്മീയരഹസ്യം
ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നത് സായൂജ്യമാണ്.

ഓണാട്ടുകരയുടെ ദേശീയോത്സവം
കുംഭഭരണി മാർച്ച് 4 ന്

നന്തിയുടെ പ്രാധാന്യം എന്ത്?
എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

ലേഡീസ് ഒൺലി
കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

പാപവിമോചനമേകുന്ന പുണ്യനാമം
ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.