64 വർഷങ്ങൾക്ക് മുൻപുള്ള ഒരു ക്രിസ്തുമസ് രാവ്. മഞ്ഞും തണുപ്പും നിറഞ്ഞുനിൽക്കുന്നു. എല്ലാവർക്കും ആ രാവ് നിറമുള്ളതായിരുന്നു. എന്നാൽ, ഒരു കുടുംബത്തിന് ആ രാത്രി കറുത്ത ദിനമായി മാറി.
അന്ന് പത്തുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഒരു ബാലന്റെ മനസ്സിൽ ആളിക്കത്തിയ തീ ഇന്നും എരിഞ്ഞടങ്ങാതെ നിറഞ്ഞുനിൽക്കുന്നു. ഇന്ന് 64 വർഷങ്ങൾ കഴിഞ്ഞിട്ടും ക്രിസ്തുമസ് കാലം വരുമ്പോൾ അനുഭവങ്ങളുടെ നെരിപ്പോടുകളാണ്, വിങ്ങലുകളാണ് മനസ്സുനിറയെ.
ആ വേദന കടിച്ചമർത്തുന്ന ബാലനെ നമ്മളറിയും. പാലാക്കാരൻ ചാലി. സിനിമാക്കാരും പ്രേക്ഷകരും ചാലി പാലാ എന്നുവിളിക്കുന്ന ആ ചലച്ചിത്രനടനാണ് ആ ബാലൻ.
ഈ വരുന്ന ക്രിസ്തുമസ് കാലത്ത് ആ പഴയ അനുഭവകഥ വിവരിക്കുകയാണ് ചാലി പാലാ.
പാലായിലെ കിഴതടിയൂരുള്ള കത്തീഡ്രൽ ചർച്ചിൽ ഞങ്ങൾ വീട്ടിൽ നിന്നും പ്രാർത്ഥനയ്ക്കായി പോയി. അമ്മയും എന്റെ സഹോദരിമാരും ഒരുമിച്ചായിരുന്നു പള്ളിയിൽ പോയത്. അപ്പനും എട്ടുവയസ്സുള്ള എന്റെ കുഞ്ഞനുജനും അന്ന് വീട്ടിലുണ്ടായിരുന്നു.
രാത്രിയിൽ 12 മണിക്കാണ് കുർബ്ബാന തുടങ്ങുന്നത്. വെളുപ്പിന് മൂന്നുമണിവരെ കാണും. ഉണ്ണി ഈശോയെ തീ കായ്ക്കുന്ന ചടങ്ങുമൊക്കെ അന്നുണ്ട്. ഈ കുർബ്ബാന നടക്കുന്നതിനിടയിൽ പള്ളിമുറ്റത്ത് നിന്നുകൊണ്ട് ഒരു കാഴ്ച കണ്ടു. തീ ആളിക്കത്തുന്ന കാഴ്ച. കുറച്ച് ഉയർന്ന പ്രദേശമായ കവിക്കുന്ന് എന്ന സ്ഥലത്തൊരു പള്ളിയുണ്ട്. അവിടെ ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങാണ് നടക്കുന്നതെന്നാണ് ഞങ്ങളെല്ലാം ആദ്യം കരുതിയത്. പക്ഷേ, അതായിരുന്നില്ല. ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തിയെരിയുന്ന കാഴ്ചയായിരുന്നു അത്. കുറച്ചുകഴിഞ്ഞാണ് ഞങ്ങളെല്ലാവരും അത് മനസ്സിലാക്കു ന്നത്. അമ്മ അതുകണ്ടതും ബോധം കെട്ടുവീണു. വീട് കത്തിപ്പോകുന്നതിന്റെ ആധി മാത്രമായിരുന്നില്ല അമ്മയ്ക്ക്. എന്റെ അപ്പൻ വീട്ടിലുണ്ട്. ഇളയ അനുജൻ രാജ തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
هذه القصة مأخوذة من طبعة December 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും