പരസ്പരം തണലായി ഞങ്ങൾ
Vanitha|November 12, 2022
പുഴുവിലൂടെ രത്തിനയും 19 (1) എ' എന്ന സിനിമയിലൂടെ ഇന്ദുവും. സംവിധായിക എന്ന ടൈറ്റിലിലേക്കുള്ള അവരുടെ യാത്രയും അനുഭവങ്ങളും
രാഖി റാസ്
പരസ്പരം തണലായി ഞങ്ങൾ

മലയാള സിനിമയിൽ സംവിധാനം' എന്ന ടൈറ്റിലിൽ ഒരു സ്ത്രീനാമം എഴുതി വരുന്നു എന്നത് തന്നെ സ്ത്രീ മുന്നേറ്റമാണ്. അതു സാധ്യമാക്കിയ രത്തീന പി. ടി ഇന്ദു വി. എസ് എന്നീ സംവിധായികമാരുടെ അനുഭവങ്ങളും വിശേഷങ്ങളും.

വർഷങ്ങളോളം സിനിമയുടെ പിന്നാലെ നടന്നും, ബുദ്ധിമുട്ടുകൾ സഹിച്ചും വെല്ലുവിളികളെ നേരിട്ടും സ്നേഹിക്കുന്നവരുടെ കൈപിടിച്ചും പടപൊരുതിയും നേടിയെടുത്തതാണ് ഈ സ്വപ്നസാക്ഷാത്ക്കാരം എന്നു പറയുന്നു ഇവർ.

സംവിധായകനും സംവിധായികയും തമ്മിൽ വ്യത്യാസമുണ്ടോ?

 ഇന്ദു ജോലിയിൽ വ്യത്യാസമില്ല. സംവിധായകനെ സെറ്റിലെല്ലാവരും സംവിധായകനായി അംഗീകരിക്കുമ്പോൾ ആ സ്ഥാനത്ത് സംവിധായിക ആയാൽ എല്ലാകാര്യത്തിലും സംശയത്തോടെയായിരിക്കും പെരുമാറുക. "ഈ സ്ത്രീയിത് എന്താണ് കാണിക്കുന്നത്' എന്ന മട്ടിലായിരിക്കും പലപ്പോഴും സെറ്റിലെ പലരും പെരുമാറുന്നത്.

രത്തീന സംവിധായകൻ സിനിമയുടെ ക്യാപ്റ്റൻ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അതൊരു സ്ത്രീയാകുമ്പോൾ വല്ലതും നടക്കുമോ' എന്നൊരു മുൻവിധിയാണ് പലർക്കും. പ്രമുഖ താരങ്ങളുടെ ഡേറ്റ് സ്വന്തമായാൽ പോലും.

സിനിമ ആഗ്രഹിക്കുമ്പോൾ തന്നെ ആദ്യത്തെ അരുത് നേരിടേണ്ടി വന്നോ ?

 ഇന്ദു - ഉറപ്പായും. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കോട്ടയം ഒളശ്ശയിലാണ് എ ന്റെ വീട്. നന്നായി സിനിമ കാണുന്നവരായിരുന്നു വീട്ടിലെല്ലാവരും സിനിമയാണ് എന്റെ ഇഷ്ടം എന്ന് ഒരു പെൺകുട്ടിക്ക് പറയാൻ പോലും സാധിക്കാത്ത കാലമായിരുന്നു അത്. സിനിമയെക്കുറിച്ച് പഠിക്കുകയായിരുന്നു സിനിമയിലേക്ക് എത്താൻ എന്റെ മുന്നിലുള്ള ഏക വഴി. വീട്ടിൽ വാശി പിടിച്ചാണ് ഞാൻ തൃശൂരിലെ ചേതന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്നത്.

തൃശൂർ നല്ലൊരു സാംസ്കാരിക പരിസരമാണ്. പഠനം കഴിഞ്ഞ് ഞാൻ അവിടെ തന്നെ തുടരുമ്പോഴാണ് സലിം അഹമ്മദ് ചിത്രത്തിലേക്ക് അസിസ്റ്റന്റ് ഡയറക്ടറെ വേണം എന്ന് അറിയുന്നത്. സലിം അഹമ്മദിനെ പോയി കണ്ടു. അങ്ങനെ ആദാമിന്റെ മകൻ അബുവിൽ അസിസ്റ്റന്റ് ഡയറക്ടർ (എഡി) ആയി.

هذه القصة مأخوذة من طبعة November 12, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 12, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025