
എങ്ങനെയാണു കായികരംഗത്ത് എത്തിയത്?
സീമ സുഗതൻ, എസ്എൽപുരം, ആലപ്പുഴ
ചെറിയ പ്രായത്തിലേ കായികരംഗം തിരഞ്ഞെടുക്കാൻ അമ്മയും പപ്പയുമാണു പ്രോത്സാഹിപ്പിച്ചത്. അമ്മയ്ക്കു ചെറുപ്പത്തിൽ കായികമേഖല താൽപര്യമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ കൊണ്ട് അതു തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. എനിക്കു കഴിവുണ്ടെന്നു തിരിച്ചറിഞ്ഞ അമ്മയും പപ്പയും ഏറെ തിരഞ്ഞു മികച്ച പരിശീലനം നൽകുന്ന കോച്ചുമാരെ കണ്ടെത്തി.
ഈ മേഖലയിൽ ശ്രദ്ധ നൽകുന്ന സ്കൂളിലും കോളജിലും ചേർക്കാൻ ശ്രദ്ധിച്ചു. കോളജ് കാലം പകുതിയായപ്പോഴേക്കും രാജ്യാന്തര ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
കായികരംഗത്തെത്തിയിരുന്നില്ലെങ്കിൽ ഏതു മേഖലയിലെത്തിയേനെ എന്നു ചിന്തിച്ചിട്ടുണ്ടോ ? ഷിംന വി.എസ്. നടവയൽ, വയനാട്
കായികരംഗത്ത് എത്തിയിരുന്നില്ലെങ്കിൽ എന്തു ചെയ്തേനെ എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാൻ അഞ്ചു വയസ്സുള്ളപ്പോൾ ഈ മേഖലയിലേക്കു വന്നതാണ്. അത്ലറ്റിക്സ് അല്ലാതെ വേറൊരു കായിക ഇനം പരിശ്രമിക്കാനും തോന്നിയിട്ടില്ല. ഈ മേഖലയിലേക്കു മാത്രം ഡെഡിക്കേറ്റ് ചെയ്തു വളർന്നു വന്ന ആളെന്നാണു ഞാൻ സ്വയം വിലയിരുത്താറുള്ളത്.
هذه القصة مأخوذة من طبعة May 27, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 27, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം