Unique Times Malayalam - October - November 2022Add to Favorites

Unique Times Malayalam - October - November 2022Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie Unique Times Malayalam zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99

$8/monat

(OR)

Nur abonnieren Unique Times Malayalam

1 Jahr $2.99

Speichern 75%

Diese Ausgabe kaufen $0.99

Geschenk Unique Times Malayalam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digitales Abonnement
Sofortiger Zugriff

Verified Secure Payment

Verifiziert sicher
Zahlung

In dieser Angelegenheit

Premium Business Lifestyle Magazine

ഫാഷൻ രംഗത്തെ മുടിചൂടാമന്നൻ ഡോ. അജിത് രവി

ഡോ അജിത്തിന്റെ ജീവിതതത്വശാസ്ത്രം ലളിതമാണ് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.' ഈ ചിന്താഗതി പ്രവർത്തികമാക്കിയതിനാലാണ് ക്രമാനുഗതമായി ഇന്ത്യയിലെ പ്രമുഖ ഇവന്റ് പ്രൊഡക്ഷ ൻ ബിസിനസ്സുകളിൽ ഒന്നായി ഉയരാൻ അജിത്തിന് സാധിച്ചത്. അദ്ദേഹത്തിന്റെ ഏകാഗ്രത, ദൃഢനിശ്ചയം, അചഞ്ചലമായ തൊഴിൽ നൈതികത ആത്മവിശ്വാസം എന്നിവ യുവാക്കൾക്ക് ഒരു മാതൃകയാണെന്നുള്ളതിൽ സംശയമില്ല.

ഫാഷൻ രംഗത്തെ മുടിചൂടാമന്നൻ ഡോ. അജിത് രവി

3 mins

വായന: ഒരു പ്രധാന പഠന ശീലം

വായനയെന്നത് ഒരു അടിസ്ഥാന കഴിവാണ്, അത് പലപ്പോഴും അബോധാ വസ്ഥയിൽപ്പോലും പഠിപ്പിക്കപ്പെടുന്നു. അക്ഷരമാല, ഭാഷകൾ, വ്യാകരണം, വിരാമചിഹ്നങ്ങൾ എന്നിവ ഔപചാരികമായി നമ്മെ പഠിപ്പിക്കുമ്പോൾ, മറ്റുള്ള എല്ലാ വിഷയങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുള്ള മാധ്യമം കൂടിയാണ് വായന. നമ്മുടെ ആശയങ്ങളെ ചുറ്റിപ്പറ്റിയാണ് ചിന്ത രൂപപ്പെടുന്നത്, ഈ ആശയങ്ങളുടെ ആവിഷ്കാരത്തിന് ഭാഷാ എന്ന മാധ്യമം ആവശ്യമാണ്.

വായന: ഒരു പ്രധാന പഠന ശീലം

2 mins

സമ്പൂർണ്ണ ഹോസ്പൈസ്, പാലിയേറ്റീവ് കെയർ സെന്ററുകൾ ഈ കാലഘട്ടത്തിന്റെ ആവശ്യം

പാലിയേറ്റീവ് കെയർ വോളന്റിയർമാർ പ്രാഥമിക പരിചരണ ദാതാക്കളാണ്, അവർ പ്രാദേശികമായുള്ള കാര്യങ്ങളെക്കുറിച്ച് അറിവും നല്ല പൊതു സമ്പ ർക്കവും ഉള്ളവരാണ്, അതിലൂടെ അവർക്ക് രോഗീസമൂഹവും പുറം ലോകവും തമ്മിലുള്ള വിടവ് നികത്താൻ സാധിക്കും. പാലിയേറ്റീവ് കെയർ എന്നത് സമ്പൂർണ്ണവൈദ്യപരിചരണത്തിന് ആവശ്യഘടകമാണ്. നിലവിലുള്ള ആരോ പരിരക്ഷാ സൗകര്യങ്ങളോടൊപ്പം നിശിതമായ ആരോഗ്യപ്രശ്നങ്ങളെ പരിചരിക്കുന്നതിന് കൂടുതൽ അനുയോജ്യവുമാണ്.

സമ്പൂർണ്ണ ഹോസ്പൈസ്, പാലിയേറ്റീവ് കെയർ സെന്ററുകൾ ഈ കാലഘട്ടത്തിന്റെ ആവശ്യം

3 mins

മൾട്ടി ലാറ്ററൽ ഇൻസ്ട്രുമെന്റുകൾ ഉയർന്നുവരുന്ന പുതിയ ഓർഡർ

എന്താണ് ഒരു മൾട്ടി ലാറ്ററൽ ഇൻസ്ട്രുമെന്റ് ('MLI')

മൾട്ടി ലാറ്ററൽ ഇൻസ്ട്രുമെന്റുകൾ ഉയർന്നുവരുന്ന പുതിയ ഓർഡർ

3 mins

സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിറവിൽ ടാലൻമാർക്

മലബാറിന് അഭിമാനമായി ഉദ്ഘാടനത്തിനൊരുങ്ങുന്നു ടാലൻമാർക്ക് സൂക്ക്

സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിറവിൽ ടാലൻമാർക്

2 mins

സ്തനാർബുദം: നേരത്തെ എങ്ങനെ തിരിച്ചറിയാം

ആയുർവേദശാസ്ത്രത്തിൽ ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പലപ്പോഴും മരുന്നുകൾ കഴിക്കുന്നതുകൊണ്ടുമാത്രം പൂർണ്ണമായ ശമനം കിട്ടുകയില്ല. അത്തരം സന്ദർഭങ്ങളിൽ മരുന്നുകൾ ഉപയോഗിച്ച് ക്ഷാ ളനം (Viginal douche), അവഗാഹം (Sitz bath), പിചു (Vaginal Tampoon), വർത്തി, ക്ഷാരകർമ്മം മുതലായ സ്ഥാനിക ചികിത്സകൾ വളരെയധികം ഗുണം ചെയ്യുന്നു.

സ്തനാർബുദം: നേരത്തെ എങ്ങനെ തിരിച്ചറിയാം

1 min

അനിവാര്യമായ ഒരു നവാരംഭത്തിലേക്ക്

\"നിങ്ങൾക്ക് പറക്കാൻ കഴിയുന്നില്ലെങ്കിൽ ഓടുക, നിങ്ങൾക്ക് ഓടാൻ കഴിയുന്നില്ലെങ്കിൽ നടക്കുക; നിങ്ങൾക്ക് നടക്കാൻ കഴിയുന്നില്ലെങ്കിൽ, സ്ക്രാൾ ചെയ്യുക; എന്നാൽ നിങ്ങൾ ചെയ്യുന്നതെന്തും മുന്നോട്ട് പോകുക.

അനിവാര്യമായ ഒരു നവാരംഭത്തിലേക്ക്

3 mins

പുരികത്തിലെ താരൻ തടയുന്നതിന് ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

സൗന്ദര്യം

പുരികത്തിലെ താരൻ തടയുന്നതിന് ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

1 min

കന്യാകുമാരിയിലെ പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും

1892 ഡിസംബറിലാണ് വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് പാറയിൽ ധ്യാനിക്കുന്നതിനായി കന്യാകുമാരിയിൽ എത്തുന്നത്. പാറയിൽ ധ്യാനിക്കുന്നതിന് മുൻപ് കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേവീകടാക്ഷത്താൽ അമാനുഷിക ശക്തി ആർജ്ജിച്ചതിനാലാവാം കടൽക്ഷോഭത്തെ വക വെക്കാതെ അത്ര ദൂരം താണ്ടി പാറയിൽ എത്തിച്ചേർന്നതെന്നുമാണ് വിശ്വാസം.

കന്യാകുമാരിയിലെ പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും

2 mins

മെഴ്സിഡസ് ബെൻസ് EQS 580

ഓട്ടോ റിവ്യൂ

മെഴ്സിഡസ് ബെൻസ് EQS 580

3 mins

Lesen Sie alle Geschichten von Unique Times Malayalam

Unique Times Malayalam Magazine Description:

VerlagUnique Times

KategorieBusiness

SpracheMalayalam

HäufigkeitMonthly

അമേരിക്കന്‍ ഗായികയും നടിയുമായ ബിയോന്‍സി പറയുന്നു:’ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ ഏറ്റവും സുന്ദരിയാവുന്നത്’. ഈ ലക്കം കവര്‍ സ്റ്റോറി മികച്ച പുഞ്ചിരിയുടെ സൃഷ്ടാവായ ഒരു ഡോക്ടറുടെ കഥയാണ്. പുഞ്ചിരിയുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. തോമസ് നെച്ചുപാടം ഇന്ന് മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ ചിരി ഡിസൈന്‍ ചെയ്യുന്ന വിദഗ്ധനാണ്. - See more at: http://www.uniquetimes.in/about-us/#sthash.FZsvc0eS.dpuf

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital
MAGZTER IN DER PRESSE:Alle anzeigen