മലയാളസിനിമയിലെ പുത്തൻ താരോദയം അഷ്കർ സൗദാൻ
Unique Times Malayalam|June -July 2023
ഞാൻ കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ നിരവധി സിനിമകൾ ഒടിടി റിലീസിന് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. ആ സമയത്ത് ഷൂ ട്ടിങ് ഒന്നും ഇല്ല. വേറെ വരുമാനമാർഗ്ഗങ്ങളും ഇല്ല. മറ്റ് ജോലികളൊന്നും അറിയുകയുമില്ല. അഭിനയപ്രധാനമായ ഏത് മേഖലയിൽ പ്രവർത്തിക്കു നവരായാലും സിനിമ തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. എനിക്കും സിനിമ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട മേഖല.
മലയാളസിനിമയിലെ പുത്തൻ താരോദയം അഷ്കർ സൗദാൻ

മോഡൽ, ഡബ്ബിങ്ആർട്ടിസ്റ്റ് , സീരിയൽ നടൻ, സിനിമാ നടൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഈ താരത്തിന്. താരകുടുംബത്തിൽ നിന്ന് മലയാള സിനിമയുടെ നഭസിലേക്ക് താരത്തിളക്കത്തോടെ എത്തിയ അഷ്കർ സൗദാനുമായി യുണീക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.

യാദൃശ്ചികമായി സിനിമയിലേക്കെത്തപ്പെട്ടതാണോ, അതോ സിനിമയിലേക്കെത്തിച്ചേരാനായി പരിശ്രമിച്ചെത്തിയതാണോ?

 യാദൃശ്ചികമായി സിനിമയിലേക്കെത്തിയതല്ല ഞാൻ. അഭിനയം എന്താണെന്നൊന്നും അറിയില്ലെങ്കിലും അഭിനയിക്കണമെന്ന അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ടായിരുന്നു. ഒരു ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടായിരുന്നു. വർഷങ്ങൾക്കുമുൻപ് സൂര്യ ടി വിയിൽ ഫാഷൻ ഷോ എന്നൊരു പരിപാടിയിൽ മോഡൽ ആയി. പിന്നെ ഒരു ആൽബം ചെയ്തു. അതേത്തുടർന്ന് കുറച്ചു സീരിയലുകളിൽ അഭിനയിക്കാനവസരം ലഭിച്ചു. കൂടാതെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റാവുകയും ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തു. പിന്നീട് വില്ലനായും നായകനായും അഭിനയിച്ചിട്ടുണ്ട്. കുറെ വർഷങ്ങൾക്കുമുൻപ് തമിഴിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് പൊട്ട് എന്ന സിനിമയിൽ ഒരു വേഷം ചെയ്യുകയും, സൗക്കാർ പേട്ട എന്ന സിനിമയിൽ വില്ലനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് മഹാരാജാസിൽ പഠിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുമെന്ന് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. അതിനാൽ ഡിഗ്രി മഹാരാജാസ്സിലാണ് പൂർത്തിയാക്കിയത്. ഒത്തിരി കഷ്ടപ്പെട്ട് സ്വപ്രയത്നത്താലാണ് ഞാൻ സിനിമയിലേക്കെത്തിയത്.

മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, സീരിയൽ ആർട്ടിസ്റ്റ്, സിനിമാ നടൻ ഇതിലേതാണ് താങ്കളുടെ പ്രിയപ്പെട്ട മേഖല? എന്തുകൊണ്ട്?

Diese Geschichte stammt aus der June -July 2023-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June -July 2023-Ausgabe von Unique Times Malayalam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS UNIQUE TIMES MALAYALAMAlle anzeigen
പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ
Unique Times Malayalam

പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ

സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് വേഗത്തിലും എളുപ്പത്തിലും ദഹിക്കുമെന്നുള്ളതിനാലും പോഷകങ്ങളടങ്ങിയതിനാലും സുഖപ്രദമായ ഭക്ഷണമായി മാറുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് മറ്റൊരുപാധി ചിന്തി ക്കേണ്ടതില്ല. രുചികരങ്ങളായ സൂപ്പുകളുടെ പാചകവിധികളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time-read
1 min  |
January - February 2025
സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും
Unique Times Malayalam

സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും

എന്താണ് സ്ട്രച്ച് മാർക്കുകൾ

time-read
1 min  |
January - February 2025
തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ
Unique Times Malayalam

തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിന് നല്ല രീ തിയിൽ പ്രവർത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനുമാവശ്യമായ ഊർജ്ജം നല്കുന്ന ഒന്നാണ് ഭക്ഷണം

time-read
1 min  |
January - February 2025
ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam

ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗർഭാശയമുഴകൾ ചെറുതും വലുതുമായി ഒന്നോ അതിൽ കൂടുതലായോ കാണ പ്പെടുന്നു. പഠനങ്ങൾ പ്രകാരം ഏകദേശം 30 വയസ്സ് മുകളിൽ പ്രായമുള്ള 20% ത്തോളം സ്ത്രീകളിലും ഗർഭാശയമുഴകൾ സാധാരണമായി കാണപ്പെടുന്നു. ഇവ ഉണ്ടാകാനുള്ള കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ, അമിതവണ്ണം ഉള്ളവർ, ഈസ്ട്രജൻ ഹോർമോൺ കൂടിയിരിക്കുന്നവർ, ആർത്തവം നേരത്തെ തുടങ്ങിയവർ, ആർത്തവവിരാമം വൈകുന്നവർ എന്നി വരിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

time-read
2 Minuten  |
January - February 2025
സർഗ്ഗാത്മകത ഒരു വിശകലനം
Unique Times Malayalam

സർഗ്ഗാത്മകത ഒരു വിശകലനം

നിരവധി നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, പരാജയത്തെക്കുറിച്ചുള്ള ഭയം, സ്വയം സംശയം അല്ലെങ്കിൽ കർക്കശമായ മാനസികാവസ്ഥ എന്നിവ കാരണം പലരും സർഗ്ഗാത്മകതയെ സ്വീകരിക്കാൻ പാടുപെടുന്നു. ഈ തടസ്സങ്ങളെ മറികടക്കാൻ ബോധപൂർവമായ പരിശ്രമവും പരിശീലനവും ആവശ്യമാണ്.

time-read
4 Minuten  |
January - February 2025
ശിൽപങ്ങൾ കഥപറയും ഉദയഗിരി - ഖണ്ഡഗിരി ഗുഹകൾ
Unique Times Malayalam

ശിൽപങ്ങൾ കഥപറയും ഉദയഗിരി - ഖണ്ഡഗിരി ഗുഹകൾ

ബി.സി ഒന്നാം നൂറ്റാണ്ടിൽ കലിംഗ സാമ്രാജ്യത്തിലെ ഖരവേല രാജാവിന്റെ കാലത്താണ് ഈ ഗുഹകൾ നിർമ്മിച്ചതെന്ന് കരുത പ്പെടുന്നു. ഉദയഗിരിയിൽ 18 ഗുഹകളും ഖണ്ഡഗിരിയിൽ 15 ഗുഹകളുമാണുള്ളത്.

time-read
1 min  |
January - February 2025
നോമിനികൾ നിയമപരമായ അവകാശികളല്ല!
Unique Times Malayalam

നോമിനികൾ നിയമപരമായ അവകാശികളല്ല!

ആസ്തികളുടെ അനന്തരാവകാശം വരുമ്പോൾ, നിയമപരമായ അവകാശി കളും നോമിനികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് നിർണ്ണായ കമാണ്, കാരണം ഇരുവരും തമ്മിലുള്ള വ്യത്യാസം ഒരു വ്യക്തിയുടെ മരണ ശേഷം ആസ്തികളുടെ വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

time-read
2 Minuten  |
January - February 2025
സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ അവിഭാജ്യ ഘടകമായി ക്രോസ് പരീക്ഷയ്ക്കുള്ള അവകാശം
Unique Times Malayalam

സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ അവിഭാജ്യ ഘടകമായി ക്രോസ് പരീക്ഷയ്ക്കുള്ള അവകാശം

ക്രോസ് വിസ്താരത്തിനുള്ള അവകാശം സ്വാഭാവിക നീതിയുടെ മൂലക്കല്ലാണ്, ജുഡീഷ്യൽ, അർദ്ധ ജുഡീഷ്യൽ നടപടികളിൽ സത്യവും നീതിയും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു

time-read
3 Minuten  |
January - February 2025
അമിത മദ്യപാനവും ദോഷഫലങ്ങളും
Unique Times Malayalam

അമിത മദ്യപാനവും ദോഷഫലങ്ങളും

മദ്യത്തിന് മെമ്മറിയിൽ തിരിച്ചറിയാവുന്ന വൈകല്യങ്ങൾ ഉണ്ടാക്കാൻ കഴിയും, മദ്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച്, വൈകല്യത്തിന്റെ തോത് വർദ്ധിക്കും. വലിയ അളവിലുള്ള മദ്യം, പ്രത്യേകിച്ച് വേഗത്തിലും ഒഴിഞ്ഞ വയ റിലും കഴിക്കുമ്പോൾ, ഒരു ബ്ലാക്ക്ഔട്ട് അല്ലെങ്കിൽ ഒരു ഇടവേള ഉണ്ടാക്കാം, അത് ലഹരി ബാധിച്ച വ്യക്തിക്ക് സംഭവങ്ങളുടെ പ്രധാന വിശദാംശങ്ങൾ അല്ലെങ്കിൽ മുഴുവൻ സംഭവങ്ങളും പോലും ഓർമ്മിക്കാൻ കഴിയില്ല.

time-read
8 Minuten  |
January - February 2025
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനങ്ങൾ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനങ്ങൾ

എല്ലാത്തരം തീരുമാനമെടുക്കൽ സാഹചര്യങ്ങൾക്കും എ ഐ ഒരുപോലെ അനുയോജ്യമല്ലെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഡാറ്റാധിഷ്ഠിതവും അളവുപരവുമായ വിശകലനത്തിൽ അത് മികവ് പുലർത്തുന്നുണ്ടെങ്കിലും, മാനുഷിക വികാരങ്ങൾ, സാംസ്കാരിക സന്ദർഭങ്ങൾ അല്ലെങ്കിൽ ധാർമ്മിക പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് സൂക്ഷ്മമായ ധാരണ ആവശ്യമായ തീരുമാനങ്ങളുമായി എ ഐ പോരാടിയേക്കാം.

time-read
4 Minuten  |
January - February 2025