മുള്ളൻ പന്നി എന്നു മാത്രമല്ല എയ്യൻ പന്നി എന്നു വരെ എനിക്ക് പേരിട്ടുകളഞ്ഞു ഈ മനുഷ്യര്. ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ കഥയാണിത്. എനിക്കങ്ങനെ ഒരു കഴിവില്ല. എന്റെ രോമമാണ് മുള്ളായി പരിണമിച്ചത്. ഓട്ടത്തിനിടയിൽ ചിലത് പൊഴിഞ്ഞ് വീഴും എന്നു മാത്രം. അല്ലാതെ അമ്പെയ്തു കൊള്ളിക്കും പോലെ മുള്ള് എയ്യാൻ ഞങ്ങൾക്കാവില്ല.
കെരാറ്റിൻ കൊണ്ട് ഉറപ്പുള്ളതാക്കിയ ഞങ്ങളുടെ ഉള്ളുപൊള്ളയായ രോമം - നിങ്ങൾക്ക് രോമാഞ്ചം ഉണ്ടാകുമ്പോൾ പൊങ്ങി നിൽക്കുന്ന രോമം പോലെയല്ല. ഓരോ രോമവും അതിന്റെ അടിയിലെ പേശിയുമായി നേരിട്ട് ബന്ധിച്ചിട്ടുള്ളതിനാൽ ഇഷ്ടം പോലെ ഇത് ഉയർത്താനും താഴ്ത്താനും ചെറുതായി ചലിപ്പിക്കാനും കഴിയും. അങ്ങനെ അവ കുലുക്കി ഒച്ചയുണ്ടാക്കി പേടിപ്പിക്കാനും ആവും.
ഏതവനാണാവോ എനിക്ക് പന്നി എന്നു പേരിട്ടത്? പൊർ കുപ്പിൻ എന്ന കിടിലൻ പേരുണ്ടല്ലോ എനിക്ക്. എന്റെ കിങ്കിരി പല്ലും ഓമനത്തമുള്ള ഈ മുഖവും കണ്ടിട്ടും പന്നി എന്ന് വിളിച്ച ആളെ സമ്മതിക്കണം അണ്ണാനും എലിയും ഒക്കെ ഉൾപ്പെടുന്ന റോഡന്റുകളുടെ - കരണ്ട് തീനികളുടെ കൂട്ടത്തിൽപ്പെട്ടവരാണ് ഞങ്ങൾ. പന്നികളുമായി ഒരു ബന്ധവും ഇല്ല.
അനങ്ങും തോറും ആഴത്തിലേക്ക്
Diese Geschichte stammt aus der EUREKA 2024 MARCH -Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der EUREKA 2024 MARCH -Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഹൻലെ ഇരുളാകാശ സങ്കേതം
വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.
ആകാശപൂവ്
ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം
അല്പം കടുവ കാര്യം
ആ വമ്പനും വസിത്തിയും ഞങ്ങളാ...
ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്
ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം
ബെന്നൂ യാത്ര
ബെന്നു, എന്നുടെ പുന്നാരേ, നിന്നെക്കാണാൻ വരുന്നു ഞാൻ ഞങ്ങടെ കുട്ടൻ മൈക്കേൽ പുസിയോ തന്നൊരു നിൻ പേരെന്തു കിടു
ദാ വരുന്നു പരിസ്ഥിതി ദിനം
ഇക്കൊല്ലത്തെ കഠിനമായ ചൂട് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കേരളത്തിൽ ഇങ്ങനെ ചൂടനുഭവപ്പെടുന്നത് സാധാരണമല്ല. നാലഞ്ചുവർഷം മുമ്പ് മഴ തിമിർത്തു പെയ്ത് വെള്ളപ്പൊക്കം ഉണ്ടായതും ഓർമ്മയില്ലേ? ഈ വർഷത്തെ തണുപ്പുകാലവും സാധാരണ പോലെ ആയിരുന്നില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് എന്തുപറ്റി? ഇവിടെ മാത്രം ഉള്ളതല്ല ഈ മാറ്റം. നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ചൂട് കൂടുന്നുണ്ടത്രേ. അപ്പോൾ കരയെന്നപോലെ കടലും അമിതമായി ചൂടാകും. ഭൂമിയുടെ ധ്രുവങ്ങളിലെ ഐസ് ഉരുകും. കടലിൽ വെള്ളം കൂടും. അങ്ങനെ വരുമ്പോൾ ചില ദ്വീപുകളും കടലിനോടു ചേർന്നുകിടക്കുന്ന കേരളം പോലുള്ള സ്ഥലത്തെ തീരപ്രദേശങ്ങളുമാണ് വിഷമത്തിലാകാൻ പോകുന്നത്.
അക്യുപങ്ചർ
ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
കഴുത്തും കണ്ണും
പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.
പ്രകൃതിയുടെ സമ്മാനങ്ങൾ
കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്