അഞ്ചുവർഷം കാത്തിരുന്ന നെടുമുടി
Manorama Weekly|April 08,2023
വഴിവിളക്കുകൾ
ഡോ. ഡി. ബിജു
അഞ്ചുവർഷം കാത്തിരുന്ന നെടുമുടി

പുതുതലമുറയിൽ സ്വന്തമായൊരു വഴിതെളിച്ച സംവിധായകൻ. ആദ്യചിത്രമായ 'സൈറ 21 ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. വീട്ടിലേക്കുള്ള വഴി ദേശീയ പുരസ്കാരം) പേരറിയാത്തവർ (2014-ലെ ദേശീയപുരസ്കാരവും സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള അവാർഡും വലിയ ചിറകുള്ള പക്ഷികൾ (ദേശീയ പുരസ്കാരം). വെയിൽമരങ്ങൾ (ഷാങ് ഹായ് മേളയിൽ പുരസ്കാരം) ‘സംവിധായകരെ കൊല്ലരുത് എന്ന ലേഖനത്തിന് 2010 -ലെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. അച്ഛൻ : വി.കെ. ദാമോദരൻ, അമ്മ: പി. പൊന്നമ്മ, ഭാര്യ: പി. വിജയശ്രീ, മകൻ ബി.കെ ഗോവർദ്ധൻ വിലാസം: ‘വീട് ', ഇ. വി നഗർ, അടൂർ പി.ഒ, പത്തനംതിട്ട

ഞാൻ തിരുവനന്തപുരം ഹോമിയോ കോളജിൽ പഠിക്കുന്ന സമയത്താണ് അവിടെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ആ ഫെസ്റ്റിവലിൽ വന്ന വിദേശ ക്ലാസിക് സിനിമകൾ കണ്ടതോടു കൂടിയാണ് സിനിമയോട് എനിക്ക് താൽ പര്യം തോന്നിത്തുടങ്ങിയത്. സിനിമ കണ്ടു കണ്ടാണ് സിനിമയുടെ സാങ്കേതികവശങ്ങൾ ഞാൻ പഠിച്ചെടുത്തത്.

Diese Geschichte stammt aus der April 08,2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 08,2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.