ഇന്നും നയനാഭിരാമി
Manorama Weekly|December 09,2022
അഭിരാമി
സന്ധ്യ കെ. പി
ഇന്നും നയനാഭിരാമി

1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലക ഷ്ണന്റെ കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, പത്രം, മിലേനിയം സ്റ്റാഴ്സ് തുട ങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് പഠിക്കാനായി താരം അമേരിക്കയിലേക്കു പറന്നത്. പത്തു വർഷത്തിനുശേഷം അപ്പോത്തിക്കിരി' എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയെങ്കിലും അമേരിക്കൻ ജീവിതത്തിനിടെ അഭിരാമിക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചില്ല. ആ സമയത്താണ് മഴവിൽ മനോരമയിലെ മെയ്ഡ് ഫോർ ഈച്ച് അദർ എന്ന പരിപാടിയുടെ അവതാരകയായത്. അതേപ്പറ്റി അഭിരാമി പറയുന്നു: “ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു പരിപാടിയായിരുന്നു അത്. സത്യത്തിൽ മറ്റൊരു തലമുറയിലെ കുട്ടികൾക്കിടയിലേക്ക് എത്താൻ ആ പരിപാടി എന്നെ സഹായിച്ചു. ഇപ്പോഴിതാ 'ഗരുഡൻ' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മടങ്ങിവന്നിരിക്കുന്നു മലയാളത്തിന്റെ അഭിരാമി. സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമായി അഭിരാമി മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

സ്കൂളിലെ സഹപാഠി ജീവിതത്തിലെ സഹയാത്രികൻ

 തിരുവനന്തപുരത്ത് സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ ഗോപികുമാറും അമ്മ പുഷ്പയും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. ഞാൻ ഒറ്റമകളാണ്. എന്റെ വീടിന്റെ തൊട്ടടുത്താണ് സ്കൂൾ സ്ഥിരമായില് ലെറ്റർ തരി കയും വീട്ടിലേക്ക് ഫോൺ വിളിക്കുകയും ചെയ്തിരുന്ന കുറെ പേർ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാനും രാഹുലും സുഹൃത്തുക്കളായിരുന്നു. പിന്നീട് പുള്ളി യുഎസിൽ വന്നപ്പോൾ എന്നെ വിളിച്ചു. ഞങ്ങളുടെ സൗഹൃദം വളർന്നു, പ്രണയമായി. അങ്ങനെ വിവാഹം കഴിച്ചു. സാഹിത്യകാരൻ പവനന്റെ കൊച്ചുമകനാണ് രാഹുൽ. അദ്ദേഹത്തിന് സ്വന്തമായി ഒരു കൺസൽറ്റിങ് കമ്പനിയുണ്ട്. ഞങ്ങൾക്ക് ഒരു മകളുണ്ട്, കൽക്കി. ഒന്നര വയസ്സായി. ബെംഗളൂരുവിലാണ് ഞങ്ങൾ താമസിക്കുന്നത്.

അടൂർ തന്ന തുടക്കം

Diese Geschichte stammt aus der December 09,2022-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 09,2022-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen
മൂത്രം മുട്ടുമ്പോൾ
Manorama Weekly

മൂത്രം മുട്ടുമ്പോൾ

തോമസ് ജേക്കബ്

time-read
2 Minuten  |
March 15,2025
വേനൽക്കാലവും വളർത്തുമൃഗങ്ങളും
Manorama Weekly

വേനൽക്കാലവും വളർത്തുമൃഗങ്ങളും

പെറ്റ്സ് കോർണർ

time-read
1 min  |
March 15,2025
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

കുമ്പളങ്ങ

time-read
1 min  |
March 15,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

സോസേജ് പെപ്പർ ഫ്രൈ

time-read
1 min  |
March 15,2025
പാട്ടിന്റെ വീട്ടുവഴി
Manorama Weekly

പാട്ടിന്റെ വീട്ടുവഴി

വഴിവിളക്കുകൾ

time-read
1 min  |
March 15,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഉന്നക്കായ

time-read
1 min  |
March 08, 2025
മുട്ടക്കോഴികളും വേനൽക്കാലവും
Manorama Weekly

മുട്ടക്കോഴികളും വേനൽക്കാലവും

പെറ്റ്സ് കോർണർ

time-read
1 min  |
March 08, 2025
ആദ്യ കാഴ്ചയുടെ അനുഭൂതി
Manorama Weekly

ആദ്യ കാഴ്ചയുടെ അനുഭൂതി

ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.

time-read
4 Minuten  |
March 08, 2025
വേണോ ഒരു പതിമൂന്ന്?
Manorama Weekly

വേണോ ഒരു പതിമൂന്ന്?

തോമസ് ജേക്കബ്

time-read
2 Minuten  |
March 08, 2025
ജീവിതത്തിലെ സിനിമ പാരഡീസോ
Manorama Weekly

ജീവിതത്തിലെ സിനിമ പാരഡീസോ

വഴിവിളക്കുകൾ

time-read
1 min  |
March 08, 2025