നയൻതാര ഇനി താരനായിക
Manorama Weekly|December 16,2023
തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ജെന്റിൽമാന്റെ’ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതോടെ ബേബി നയൻതാര എന്ന മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരം നയൻതാര ചക്രവർത്തി എന്ന നായികയായി മാറും. നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണെങ്കിലും ഇനിയങ്ങോട്ട് മലയാളത്തിലും സജീവമാകാനാണ് നയൻതാരയുടെ തീരുമാനം.
നയൻതാര ഇനി താരനായിക

ബാലതാരമായി വന്ന് പിന്നീടു നായികയായ ഒട്ടേറെ അഭിനേതാക്കളുണ്ട് മലയാള സിനിമയിൽ. അത്തരത്തിൽ കുറുമ്പും കുസൃതിയും കളിചിരികളുമായി കിലുക്കം കിലുകിലുക്കം' എന്ന ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രമായാണ് ബേബി നയൻതാര മലയാള സിനിമയിൽ അരങ്ങേറിയത്. കുഞ്ഞുപ്രായത്തിൽ തന്നെ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പവും പുതുതലമുറയിലെ സൂപ്പർ താരങ്ങൾക്കൊപ്പവും നയൻതാര സ്ക്രീൻ പങ്കിട്ടു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതോടെ ബേബി നയൻതാര എന്ന മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരം നയൻതാര ചക്രവർത്തി എന്ന നായികയായി മാറും. നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണെങ്കിലും ഇനിയങ്ങോട്ട് മലയാളത്തിലും സജീവമാകാനാണ് നയൻതാരയുടെ തീരുമാനം. സിനിമാവിശേഷങ്ങളുമായി നയൻതാര മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

ലാൽ അങ്കിളിന്റെ ടേക്ക് ആർട്ടിസ്റ്റ്

ടെലിവിഷൻ ചാനലിൽ സെൻസേഷൻ എന്നൊരു പരിപാടി ഉണ്ടായിരുന്നു. കുട്ടികളുടെ ഫോട്ടോസ് കാണിക്കുന്ന പരിപാടിയാണത്. അതിലേക്ക് അമ്മയാണ് എന്റെ ഫോട്ടോ അയച്ചത്. അന്നെനിക്ക് ഒരു വയസ്സാണു പ്രായം. എന്റെ ഫോട്ടോ കണ്ട് സിനിമയിൽനിന്നു കുറെ അവസരങ്ങൾ വന്നു. അങ്ങനെയാണ് 'കിലുക്കം കിലുകിലുക്കത്തിൽ അഭിനയിച്ചത്. ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് രണ്ടര വയസ്സേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള ഓർമകളാണ് ഉള്ളത്. എന്നെ ടേക്ക് ആർട്ടിസ്റ്റ് എന്നായിരുന്നു ലാൽ അങ്കിൾ വിളിച്ചിരുന്നത്. കാരണം, റിഹേഴ്സലിന്റെ സമയത്ത് ഞാൻ ഓരോന്നു കാണിച്ച് കളിച്ചു നിൽക്കും. ടേക്കിന്റെ സമയമാകുമ്പോൾ നന്നായി ചെയ്യുമായിരുന്നു എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. പിന്നീടൊരു അവാർഡ് പരിപാടിക്കു കണ്ടപ്പോഴും അങ്കിൾ അതിനെക്കുറിച്ചു പറഞ്ഞിരുന്നു.

മമ്മൂട്ടി അങ്കിൾ

Diese Geschichte stammt aus der December 16,2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 16,2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen
സൈബർ സാമ്പത്തിക തട്ടിപ്പുകൾ
Manorama Weekly

സൈബർ സാമ്പത്തിക തട്ടിപ്പുകൾ

സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.

time-read
2 Minuten  |
February 22,2025
ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം
Manorama Weekly

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം

പാട്ടിൽ ഈ പാട്ടിൽ

time-read
1 min  |
February 22,2025
നായ്ക്കളിലെ മോണിങ് സിക്നെസ്
Manorama Weekly

നായ്ക്കളിലെ മോണിങ് സിക്നെസ്

പെറ്റ്സ് കോർണർ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കുഷ്ക

time-read
2 Minuten  |
February 22,2025
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

ചേന എരിശേരി

time-read
1 min  |
February 22,2025
കളിയല്ലിത്
Manorama Weekly

കളിയല്ലിത്

കഥക്കൂട്ട്

time-read
2 Minuten  |
February 22,2025
ദാസേട്ടൻ പഠിപ്പിച്ച പാഠം
Manorama Weekly

ദാസേട്ടൻ പഠിപ്പിച്ച പാഠം

വഴിവിളക്കുകൾ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പനീർ മഷ്റൂം സോയ ചില്ലി

time-read
1 min  |
February 15, 2025
ബ്ലീച്ചടിക്കും മുൻപ്
Manorama Weekly

ബ്ലീച്ചടിക്കും മുൻപ്

കഥക്കൂട്ട്

time-read
2 Minuten  |
February 15, 2025
നായ്ക്കളിലെ കപടഗർഭം
Manorama Weekly

നായ്ക്കളിലെ കപടഗർഭം

പെറ്റ്സ് കോർണർ

time-read
1 min  |
February 15, 2025