വിനയപൂർവം പകർന്നാട്ടം
Manorama Weekly|March 16, 2024
വിനയ്  ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് "ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ "നായകന്മാർ'.
സന്ധ്യ  കെ. പി
വിനയപൂർവം പകർന്നാട്ടം

വിനയ്  ഫോർട്ട് കേന്ദ്രകഥാപാത്രമായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. നായകപദവിയിലേക്ക് ഉയർന്നുവരുന്ന ഒരു നടനും കൈ വയ്ക്കാൻ ധൈര്യപ്പെടാത്ത കഥാപാത്രമാണ് "ആട്ടത്തിലെ വിനയും ഫാമിലിയിലെ സോണിയും. വിനയ് ഫോർട്ടിന്റെ ചങ്കൂറ്റം തന്നെയാണ് ഈ "നായകന്മാർ'. "പ്രേമ'ത്തിലെ വിമൽ സാറിനെയും 'തമാശ'യിലെ ശ്രീനിവാസനെയും ഇഷ്ടപ്പെട്ടതുപോലെ ഈ കഥാപാത്രങ്ങളും പ്രേക്ഷകരെ ഞെട്ടിപ്പിക്കും. നായകനോ വില്ലനോ എന്നതല്ല, പലതരം മനുഷ്യജീവിതങ്ങൾക്ക് സ്ക്രീനിൽ ജീവനേകാൻ സാധിക്കുക എന്നതാണ് അഭിനയത്തിൽ വിനയ് ഫോർട്ടിന് കിക്ക് നൽകുന്നത്. വ്യത്യസ്തതകളുടെ ദൂരം എത്ര താണ്ടാൻ പറ്റുമോ, അത്രയും സഞ്ചരിക്കാൻ വിനയ് തയാറാണ്. അഭിനയത്തിൽ വിനയ് ഫോർട്ടിനെ കരുത്താകുന്നതാകട്ടെ സ്വന്തം ജീവിതാനുഭവങ്ങളും. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിനയ് സംസാരിക്കുന്നു.

‘ആട്ട’മോ ‘ഫാമിലി'യോ കച്ചവടസിനിമകളല്ല, പക്ഷേ, തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടു. എങ്ങനെയാണ് അത് സാധ്യമാക്കിയത്?

“ആട്ട'വും 'ഫാമിലിയും രണ്ടു തരത്തിൽ എടുത്ത സിനിമകളാണ്. ആട്ടത്തെക്കുറിച്ചുള്ള ചർച്ചകളുടെ തുടക്കം മുതലേ ഞാനും സംവിധായകൻ ആനന്ദ് ഏകർഷിയും തീരുമാനിച്ചിരുന്നു, ഇത് മുഴുവൻ സമയവും പ്രേക്ഷകരെ എൻഗേജ് ചെയ്യുന്ന ചിത്രമായിരിക്കണം. നമ്മൾ കണ്ടുശീലിച്ച വാണിജ്യ സിനിമകളുടെ ചേരുവകൾ ഇല്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കച്ചവട സിനിമാ സ്വഭാവം "ആട്ടത്തിനു വേണമെന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ലോകധർമി എന്ന നാടക സംഘത്തിൽ കഴിഞ്ഞ 20 വർഷമായി നാടകം കളിക്കുന്ന അഭിനേതാക്കളാണ് ആട്ട'ത്തിൽ അഭിനയിച്ചിരിക്കുന്നത്. നാടകത്തിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അവരുടെ കഴിവ് പ്രകടിപ്പിക്കാൻ കഴിയുന്ന സിനിമയായിരിക്കണം "ആട്ടം' എന്ന സ്വാർഥതയും ഉണ്ടായിരുന്നു.

അപ്പോൾ ഫാമിലിയോ?

Diese Geschichte stammt aus der March 16, 2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 16, 2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പയോള്ളി കോഴി പൊരിച്ചത്

time-read
2 Minuten  |
October 12, 2024
ഇതൊരു വയസ്സാണോ?
Manorama Weekly

ഇതൊരു വയസ്സാണോ?

കഥക്കൂട്ട്

time-read
1 min  |
October 12, 2024
ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല
Manorama Weekly

ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല

വഴിവിളക്കുകൾ

time-read
1 min  |
October 12, 2024
പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം
Manorama Weekly

പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം

പെറ്റ്സ് കോർണർ

time-read
1 min  |
October 05, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ ഉള്ളി റോസ്റ്റ്

time-read
1 min  |
October 05, 2024
കുട്ടികളും വ്യക്തിത്വവികാസവും
Manorama Weekly

കുട്ടികളും വ്യക്തിത്വവികാസവും

വീട്ടിലെ എല്ലാ അംഗങ്ങളും ദിവസവും ഒന്നിച്ചിരുന്നു സംസാരിക്കാൻ തയാറാകണം

time-read
1 min  |
October 05, 2024
സ്ഥലപുരാണം
Manorama Weekly

സ്ഥലപുരാണം

കഥക്കൂട്ട്

time-read
2 Minuten  |
October 05, 2024
സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്
Manorama Weekly

സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്

വഴിവിളക്കുകൾ

time-read
1 min  |
October 05, 2024
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

പാവൽ

time-read
1 min  |
September 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഇളനീർ പായസം

time-read
1 min  |
September 28,2024