
ബഹുഭർതൃത്വത്തെക്കുറിച്ചുള്ള ചിന്തകളിലേക്കു വീണ്ടും കൊണ്ടുപോയത് ആ പഴയ സിനിമയാണ്: ഭരതൻ സംവിധാനം ചെയ്ത "വെങ്കലം.
കേരളത്തിൽ നടന്ന ഒരു കഥയായിരുന്നു വെങ്കലം എന്ന് കെ.പി.എ.സി. ലളിത പറഞ്ഞിട്ടുണ്ട്. ചേട്ടനും അനിയനും കൂടി ഒരു ഭാര്യ മതി എന്നു വിധിച്ച അമ്മയാണ് ആ വീട്ടിലെ മറക്കാനാവാത്ത കഥാപാത്രമെന്ന് ലളിത പറയുന്നു.
ബഹുഭർതൃത്വം ലോകത്ത് പലേടത്തും നടപ്പുള്ള കാര്യവുമായിരുന്നു. ജൂത സമുദായത്തിലും മറ്റും അതു പതിവു രീതിയുമായിരുന്നു.
എൻഎസ്എസിന്റ മുഖപത്രം വരെ ആയിരുന്ന "മലയാളി'യുടെ മുഖ്യ പത്രാധിപർ ആർ.വി.ഉണ്ണിത്താൻ കൂട്ടുകല്യാണ ത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്, ആത്മകഥാപരമായ "ഓർമയുടെ ഓരങ്ങൾ' എന്ന പുസ്തകത്തിൽ. (ഈ പുസ്തകം അച്ചടി ച്ചു കണ്ട് നാലാംനാളിൽ അദ്ദേഹം മരിച്ചു. രണ്ടു സഹോദരന്മാരെ ഒന്നിച്ചു വിവാഹം കഴിച്ചയാളാണു തന്റെ അമ്മ എന്നാണ് അദ്ദേഹം പറഞ്ഞത്.
Diese Geschichte stammt aus der April 20, 2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 20, 2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

മൂത്രം മുട്ടുമ്പോൾ
തോമസ് ജേക്കബ്

വേനൽക്കാലവും വളർത്തുമൃഗങ്ങളും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
കുമ്പളങ്ങ

കൊതിയൂറും വിഭവങ്ങൾ
സോസേജ് പെപ്പർ ഫ്രൈ

പാട്ടിന്റെ വീട്ടുവഴി
വഴിവിളക്കുകൾ

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ

മുട്ടക്കോഴികളും വേനൽക്കാലവും
പെറ്റ്സ് കോർണർ

ആദ്യ കാഴ്ചയുടെ അനുഭൂതി
ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.

വേണോ ഒരു പതിമൂന്ന്?
തോമസ് ജേക്കബ്

ജീവിതത്തിലെ സിനിമ പാരഡീസോ
വഴിവിളക്കുകൾ