മലയാളത്തിലെ പുതുകവിതകളുടെ വക്താ ക്കളിൽ പ്രമുഖൻ. 1962ൽ മലപ്പുറം ജില്ലയി ലെ വട്ടംകുളത്ത് ജനിച്ചു. റിട്ട.അധ്യാപകൻ. അച്ഛൻ നാരായണ പിഷാരടി, അമ്മ ഭാരതി. കാണക്കാണെ, രണ്ടായ് മുറിച്ചത്, കാറ്റേ കടലേ, കലംകാരി, ലളിതം, പി.പി.രാമചന്ദ്രന്റെ കവിത കൾ എന്നിവ കവിതാസമാഹാരങ്ങൾ. കാണക്കാണെ എന്ന കൃതിക്ക് 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്. പാതാളം എന്ന കഥാപുസ്തകത്തിന് 2012 ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്. കൂടാതെ വി.ടി.കുമാരൻ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മിനി, മകൾ: ഹരിത വിലാസം: ഹരിതകം, വട്ടംകുളം പി.ഒ, മലപ്പുറം
Diese Geschichte stammt aus der June 29,2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 29,2024-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നായകളിലെ ചെള്ളുപനി
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
കവരത്തി, നീലഗിരി എന്നീ സ്ഥലങ്ങളിലെ പ്രത്യേക വിഭവങ്ങൾ
എന്നുവരും നീ.. എന്നുവരും നീ...
പാട്ടിൽ ഈ പാട്ടിൽ
ഉച്ചഭാഷിണി വരുന്നു
കഥക്കൂട്ട്
ആ ഒൻപത് കമൽ വർഷങ്ങൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
മരച്ചീനി
കൊതിയൂറും വിഭവങ്ങൾ
പച്ചമാങ്ങാ രസം
അർജുന്റെ ഉള്ളിലേക്ക് ഒഴുകുന്ന സിനിമ
സിനിമയിൽ തിരഞ്ഞെടുപ്പ് സാധ്യമാകുന്ന ഒരു ഘട്ടത്തിലല്ല ഞാൻ ഇപ്പോൾ നിൽക്കുന്നത്. ഏറക്കുറെ ഒരു പുതുമുഖമാണ് ഞാനിപ്പോഴും. എന്നെത്തേടി വരുന്ന തിരക്കഥകളിൽനിന്നു മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ. കഥാപാത്രത്തോട് ഇഷ്ടം തോന്നണം, നല്ല ടീം ആണോ എന്നു നോക്കാറുണ്ട്. സിനിമ വിജയിക്കുമോ ഇല്ലയോ എന്നതിനപ്പുറം അതൊരു നല്ല സിനിമയാകുമോ എന്നു മാത്രമേ നോക്കാറുള്ളൂ.
ഓമനമൃഗങ്ങളും മഴക്കാലരോഗങ്ങളും
പെറ്റ്സ് കോർണർ
ഇടതന്മാർ
കഥക്കൂട്ട്