ബിഗ്സ്ക്രീനിലെ അമർജ്യോതി
Manorama Weekly|November 23,2024
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
സന്ധ്യ കെ. പി
ബിഗ്സ്ക്രീനിലെ അമർജ്യോതി

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം, അമൽ നീരദിന്റെ 'ബൊഗെയ്ൻവില്ല' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജ്യോതിർമയി. റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അമ ൽ നീരദ് ബൊഗെയ്ൻവില്ല ഒരുക്കിയിരിക്കുന്നത്. മറവിയുടെ കാണാക്കയങ്ങളിൽ കൈകാലിട്ടടിക്കുന്ന റീത്തുവിന്റെ ആന്തരിക സംഘർഷങ്ങളും അതിജീവനവും ബിഗ് സ്ക്രീനിൽ കണ്ടിറങ്ങുമ്പോൾ, "താൻ അഭിനയിച്ചില്ലെങ്കിൽ ഞാനീ സിനിമ ഉപേക്ഷിക്കും' എന്ന് ഭർത്താവു കൂടിയായ അമൽ നീരദ് പറഞ്ഞതിന്റെ പൊരുൾ പ്രേക്ഷകർക്ക് പിടികിട്ടും. റീത്തുവായി മറ്റൊരാളെ സങ്കൽപിക്കാൻ പോലുമാകാത്ത വിധം ജ്യോതിർമയി ആ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ചിത്രത്തിലെ "ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി' എന്ന പാട്ട് പ്രായഭേദമന്യേ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഭവം, എന്റെ വീട് അപ്പൂന്റേം, പട്ടാളം, കഥാവശേ ഷൻ, പകൽ, മൂന്നാമതൊരാൾ എന്നിങ്ങനെ ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ജ്യോതിർമയിയുടെ രണ്ടാം ഇന്നിങ്സ് പുതിയ രൂപത്തിലും ഭാവത്തിലുമാണ്. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ജ്യോതിർമയി മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

ഇങ്ങനെയൊരു സിനിമയ്ക്കു വേണ്ടിയാണോ ഇത്രയും നാൾ കാത്തിരുന്നത്?

ചെയ്തു കൊണ്ടിരുന്നതെല്ലാം ഏറക്കുറെ ഒരേ തരത്തിലായി തുടങ്ങിയപ്പോൾ, ഇനിയൊരു നല്ല തിരക്കഥ വരുമ്പോൾ അഭിനയിക്കാം എന്നു കരുതി കാത്തിരുന്നതാണ്. മനഃപൂർവം ഇടവേളയെടുത്തതല്ല. പക്ഷേ, ഒരു സമയം കഴിഞ്ഞപ്പോൾ ഈ കാത്തിരിപ്പിനെക്കുറിച്ച് ഞാൻ തന്നെ മറന്നു പോയി. പിന്നെ നല്ല അവസരങ്ങളുമായി ആരും വന്നിട്ടില്ല. ഒന്നുരണ്ട് കഥകൾ കേട്ടെങ്കിലും ചെയ്യണം എന്ന് തോന്നിയതൊന്നും ഉണ്ടായില്ല. നമുക്കു ചെയ്ത് ഫലിപ്പിക്കാൻ പറ്റുന്ന ഒരു കഥാപാത്രമൊക്കെ കിട്ടുമ്പോഴായിരിക്കും നല്ല സിനിമകളും വേഷങ്ങളും സംഭവിക്കുക. ഈ കഥാപാത്രം നന്നായി ചെയ്യാൻ പറ്റി, അതിനപ്പുറം ഞാനൊരു ഗംഭീര നടിയാണെന്ന ഒരു മിഥ്യാധാരണയും എനിക്കില്ല. ഞാൻ നന്നായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അമലിനും ബോഗയ്ൻവില്ലയിലെ മറ്റ് അണിയറപ്രവർത്തകർക്കുമാണ്.

അമൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ വളിച്ചപ്പോൾ എന്തായിരുന്നു ജ്യോതിർമയിയുടെ പ്രതികരണം?

Diese Geschichte stammt aus der November 23,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der November 23,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen
സൈബർ സാമ്പത്തിക തട്ടിപ്പുകൾ
Manorama Weekly

സൈബർ സാമ്പത്തിക തട്ടിപ്പുകൾ

സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.

time-read
2 Minuten  |
February 22,2025
ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം
Manorama Weekly

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം

പാട്ടിൽ ഈ പാട്ടിൽ

time-read
1 min  |
February 22,2025
നായ്ക്കളിലെ മോണിങ് സിക്നെസ്
Manorama Weekly

നായ്ക്കളിലെ മോണിങ് സിക്നെസ്

പെറ്റ്സ് കോർണർ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കുഷ്ക

time-read
2 Minuten  |
February 22,2025
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

ചേന എരിശേരി

time-read
1 min  |
February 22,2025
കളിയല്ലിത്
Manorama Weekly

കളിയല്ലിത്

കഥക്കൂട്ട്

time-read
2 Minuten  |
February 22,2025
ദാസേട്ടൻ പഠിപ്പിച്ച പാഠം
Manorama Weekly

ദാസേട്ടൻ പഠിപ്പിച്ച പാഠം

വഴിവിളക്കുകൾ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പനീർ മഷ്റൂം സോയ ചില്ലി

time-read
1 min  |
February 15, 2025
ബ്ലീച്ചടിക്കും മുൻപ്
Manorama Weekly

ബ്ലീച്ചടിക്കും മുൻപ്

കഥക്കൂട്ട്

time-read
2 Minuten  |
February 15, 2025
നായ്ക്കളിലെ കപടഗർഭം
Manorama Weekly

നായ്ക്കളിലെ കപടഗർഭം

പെറ്റ്സ് കോർണർ

time-read
1 min  |
February 15, 2025