ഉണ്ണി ഉച്ചയ്ക്ക് ഉണ്ണാറില്ല. വിശപ്പു മാറ്റാൻ സ്കൂളിലെ കിണറിൽ നിന്നു വെള്ളം കോരിക്കുടിക്കും. വൈകുന്നേരം നടന്നു തളർന്നു വീട്ടിലെത്തുമ്പോൾ ഒരു പാത്രം കഞ്ഞി കിട്ടിയാലായി. അന്നും അവൻ സ്കൂൾ വിട്ടു. വീട്ടിലെത്തി. പക്ഷേ, അമ്മയെ അവിടെ കണ്ടില്ല. അയലത്തുനിന്ന് കുറച്ച് അരിയും സാധനങ്ങളും കടം വാങ്ങാൻ പോയതായിരുന്നു അവർ.
അമ്മ തിരിച്ചെത്തിയപ്പോൾ അതാ, അപ്രതീക്ഷിതമായി ഒരു അതിഥി വന്നുകയറുന്നു. അയാളെ സൽക്കരിച്ചതോടെ അപ്പോഴുണ്ടാക്കിയ ചോറും കറിയും തീർന്നു. ഉണ്ണി വിശന്നു തളർന്നിരിപ്പായി. സന്ധ്യ കഴിഞ്ഞപ്പോൾ ചാക്കരി വാർത്ത വെള്ളം ചൂടാക്കി അമ്മ അവനു കൊടുത്തു. അസഹ്യ ദുർഗന്ധമുള്ള വെള്ളം നാലു പ്ലാവില കുടിച്ചപ്പോൾ ഛർദിക്കാൻ വരുന്നതുപോലെ തോന്നി. ഉണ്ണി കൈ കഴുകി എഴുന്നേറ്റു. രാത്രി ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. വിശപ്പ് ഒരു തീപ്പന്തമായി, ചൂടുള്ള ആവിയായി, ഒരു നനുത്ത വേദനയായി ചുറ്റും ഇഴഞ്ഞുനടന്നു.
Diese Geschichte stammt aus der August 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 01,2024-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്
ഡോക്ടർ ഗോശാലയിലാണ്
ജൈവകൃഷിയും നാടൻപശുക്കളുമായി കൊല്ലത്തെ നന്ദനം ഫാം
പെറ്റ് ട്രാൻസ്പോർട്ടിങ് പുതു വരുമാന സംരംഭം
കോവിഡ്-19 പ്രതിസന്ധിയിൽ പിറന്ന തൊഴിലവസരം