ഓണക്കാലം അധികവരുമാനത്തിന്റെ കാലം കൂടിയാണ്. സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും കൂടുതൽ പണം കൈവശം വന്നുചേരും.
ഇത്തവണ രണ്ടു ശമ്പളം
ഓഗസ്റ്റിൽ സർക്കാർ ജീവനക്കാർക്കു രണ്ടു ശമ്പളം ലഭിക്കും. ഓണം 15-ാം തീയതിക്കുശേഷം വരുന്നതിനാൽ തൊട്ടടുത്ത മാസത്തെ ശമ്പളം കൂടി നൽകും. ഇതിനു പുറമേ നിബന്ധനകൾക്കു വിധേയമായി ഒരു മാസത്തെ ശമ്പളം ബോണസായും ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് ഉത്സവബത്ത ലഭിക്കും. തീർന്നില്ല, ആവശ്യക്കാർക്കു 20,000 രൂപ ഫെസ്റ്റിവൽ അഡ്വാൻസും കിട്ടും. ഇത് അഞ്ച് ഗഡുക്കളായി തിരിച്ചുപിടിക്കുമെങ്കിലും പലിശ നൽകേണ്ടതില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഓണം അഡ്വാൻസ് ഒഴിവാക്കാനോ പരിമിതിപ്പെടുത്താനോ ആലോചനയുണ്ട്.
ബോണസ് വർധിപ്പിക്കുമോ?
ഒരു മാസത്തെ ശമ്പളം/പെൻഷൻ പരിധിയില്ലാതെ ബോണസായി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അതിനു തയാറാകാൻ സാധ്യതയില്ല.
ഉണ്ട് ലക്ഷങ്ങൾ, കിട്ടുമോ?
2019 മുതലുള്ള ശമ്പളപരിഷ്കരണത്തിന്റെ കുടിശിക നാലു ഗഡുക്കളായി പിഎഫിൽ നിക്ഷേപിക്കാനും പെൻഷൻകാർക്ക് നാലു ഗഡുക്കളായി നൽകാനുമായിരുന്നു തീരുമാനം. ജീവനക്കാരുടെ കുടിശികയിൽ ആദ്യ ഗഡുവായ 25% ഏപ്രിലിൽ പിഎഫിൽ ഇടുമെന്ന് അറിയിച്ചെങ്കിലും പ്രതിസന്ധി മൂലം നീട്ടിവച്ചു. പെൻഷൻകാർക്ക് രണ്ടു ഗഡുക്കൾ നൽകി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക കുടിശിക നൽകുമെന്നാണ് ഇപ്പോൾ പറയുന്നത്.
രണ്ടര വർഷമായി ക്ഷാമബത്തെ ഇല്ല
Diese Geschichte stammt aus der August 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.