സ്കൂളുകൾ തുറന്നു, പ്രവേശനോത്സവവും അപരിചിതത്വവും പരിചയപ്പെടലുകളുമെല്ലാം കഴിഞ്ഞു. ഇനി പഠനത്തിന്റെയും ഹോംവർക്കിന്റെയും കാലം. വീട്ടിലെ കുട്ടികളെല്ലാം ഹാളിലോ ഉമ്മറത്തോ കൂട്ടമായി ഇരുന്ന് എഴുതിപ്പഠിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ കുട്ടികൾക്ക് മാത്രമായി കിടപ്പുമുറികളും പഠനമുറികളും പണിതു തുടങ്ങി.
എവിടെയെങ്കിലും മേശയും കസേരയും ഇട്ട് നൽകിയോ അല്ലെങ്കിൽ എല്ലാവരും ഉപയോഗിക്കുന്ന ഡൈനിങ് ടേബ്ളോ കിടപ്പുമുറിയോ പഠനമുറി ആക്കാമെന്നാണ് കരുതിയതെങ്കിൽ തെറ്റി. സ്കൂൾ വിട്ടുവന്നാൽ ശാന്തമായി ഇരുന്ന് പഠിക്കാൻ പറ്റിയ ഒരിടമാണ് വേണ്ടത്. ഒപ്പം മാതാപിതാക്കളുടെ കണ്ണുകൾ കടന്നുചെല്ലാനും കഴിയണം. അതായിരിക്ക ണം ഓരോ കുട്ടിയുടെയും പഠനമുറി. കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
എവിടെയാകണം പഠനമുറി?
വീട്ടിൽ അത്യാവശ്യം സൗകര്യവും അധിക മുറികളുമുണ്ടങ്കിൽ അത് പഠനമുറിയായി മാറ്റാം. എന്നാൽ, ചെറിയ അപ്പാർട്ട്മെന്റോ വീടോ ആണെങ്കി ൽ ഒരു കോർണർ തിരഞ്ഞെടുക്കാം. കുട്ടികളുടെ കിടപ്പുമുറിയുടെ ഒരു മൂലയോ സ്വീകരണ മുറിയിലെ ഇടമോ അതുമല്ലെങ്കിൽ സ്റ്റെയർ കേസിന്റെ സ്റ്റോറേജ് സ്പേസോ പഠനമുറിയായി സജ്ജീകരിക്കാം. ഏത് സ്ഥലത്ത് സജ്ജീകരിച്ചാലും മാതാപിതാക്കളുടെ ശ്രദ്ധ ചെല്ലുന്ന ഇടമായിരിക്കണം.
ധാരാളം വെളിച്ചവും വായു സഞ്ചാരവും കിട്ടുന്ന ഇടമാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ ടി.വിയുടെയും മറ്റുള്ളവരുടെയും ശബ്ദം, അടുക്കളയിലെ ശബ്ദം ഇവയൊന്നും കുട്ടികളുടെ പഠനത്തെ ശല്യപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്തണം.
വെളിച്ചം മുഖ്യം
Diese Geschichte stammt aus der July 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു