
തോളിലിരുന്ന പാമ്പിനെയെടുത്ത് വേലിയിലിട്ടെന്ന് പറഞ്ഞതു പോലെയായല്ലോ. ഭാര്യയുടെ പഴഞ്ചൊല്ല് കേട്ടപ്പോൾ ആ സമയത്ത് ചിരി വന്നെങ്കിലും രാവിലെ ഒരു കുടുംബ കലഹമുണ്ടാക്കണ്ട എന്നോർത്ത് ഞാൻ ചിരിച്ചില്ല. എന്തു പറഞ്ഞാലും ഒരു പഴഞ്ചൊല്ല് ഫിറ്റ് ചെയ്യുക ഭാര്യയുടെ പതിവാണ്. അത് തല തിരിച്ചേ പറയുതാനും.
“എന്താ നിങ്ങൾ ഒന്നും മിണ്ടാതെ കുരങ്ങൻ കടിച്ച ഇഞ്ചി പോലെ ഇരിക്കുന്നത്?' “എന്താ കുറവൻ ചത്ത കുരങ്ങിനെപ്പോലെ ഇരിക്കുന്നത്?' എന്ന് ചോദിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ ഞാൻ ഭാര്യയെ നോക്കി. ഇനി എന്തെങ്കിലും മിണ്ടാതിരുന്നാൽ അടുത്ത പഴഞ്ചൊല്ല് വരും.
ഞാനെന്തു ചെയ്യണമെന്നാ നീ പറയുന്നത്? “പോലീസിൽ ചെന്ന് കാര്യം പറയണം. എന്നിട്ട് വേണം അവരെന്നെ എടുത്തിട്ട് ഉരുട്ടുന്നത് നിനക്ക് കാണാൻ അല്ലേ?' എന്ന ഭാവത്തോടെ ഞാൻ ഭാര്യയെ നോക്കി. കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന കാലമാ "അങ്ങനൊന്നുമില്ല, ആയിരം നിരപരാധികൾ രക്ഷപെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുതെന്നല്ലേ നിയമം? ദൈവമേ, ദേ വീണ്ടും അവളുടെ പഴഞ്ചൊല്ല്.. എന്തു ചെയ്യണം എന്നറിയാതെ ഞാൻ ധർമ്മസങ്കടത്തിലായി.
Diese Geschichte stammt aus der February 2024-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden


Diese Geschichte stammt aus der February 2024-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

പാതിവിലയ്ക്ക് കേരളം
എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

കുറവാ സംഘം
കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്