ദില്ലി: അദാനിക്ക് പങ്കാളിത്തമുള്ള നിഴൽ കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നു എന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിക്കെതിരെയടക്കം ജോയിന്റ് പാർലമെന്ററി സമിതി (ജെ പി സി) അന്വേഷണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസും പ്രതിപക്ഷവും. സെബിയെ അറിയിച്ച സുതാര്യ നിക്ഷേപങ്ങളേ തനിക്കുള്ളു എന്നും ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുന്നു എന്ന് പറഞ്ഞുകൊണ്ട് റിപ്പോർട്ട് തള്ളിക്കളഞ്ഞ് മാധബി ബുച്ചും രംഗത്തെത്തിയിട്ടുണ്ട്. ഊർജ്ജ കമ്പനികൾ വിദേശത്ത് നിന്ന് കൈപ്പറ്റിയ സേവനത്തിന്റെ ബില്ലുകൾ പെരുപ്പിച്ച് കാട്ടി വൻ തുക അദാനി കമ്പനികൾ വിദേശത്തേക്ക് കടത്തുന്നു. ഇതേ തുക മൗറീഷ്യസ്, ബെർമുഡ ഐലൻഡ് ആസ്ഥാനമായുള്ള ചില ബിനാമി കമ്പനികളിലൂടെ അദാനി കമ്പനിയിലേക്ക് തന്നെ തിരിച്ചെത്തിച്ച് കൂടുതൽ ഓഹരി വാങ്ങുന്നു. ഇതാണ് ഹിൻഡൻബർഗ് നേരത്തെ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്ന തട്ടിപ്പ്.
Diese Geschichte stammt aus der August 12, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 12, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
അതിഷി പിൻഗാമി കെജ്രിവാൾ ഒഴിഞ്ഞു
ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി
പൾസർ പുറത്തേക്ക്
ഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതിഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതി
മൂന്നാം മോദി സർക്കാർ ഇന്ന് 100-ാം ദിനത്തിലേക്ക്
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66.70 ലക്ഷം കോടി രൂപയായി
മ്യൂച്വൽ ഫണ്ടുകൾ
ഓർമ്മക്കനലായ്
യെച്ചുരിക്ക് അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ ഭൗതികദേഹം ദില്ലി എംയിസിന് കൈമാറി
ഇന്ന് തിരുവോണം
സദ്യവട്ടങ്ങളും ഓണക്കളികളുമായി മലയാളികൾ
എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ തുടങ്ങി
932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകൾ 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രെസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും
ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു
ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?
സർക്കാരിനെതിരെ ഹൈക്കോടതി റിപ്പോർട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറണം
സുഭദ്രയുടെ തിരോധാനം, കൊലപാതകം
ആലപ്പുഴയിലെ വീട്ടിലെത്തിച്ച് മൂന്നു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം