ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് (73) തന്നെയെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തും എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. മുട്ടുവേദനയ്ക്ക് സുഭദ്ര ഉപയോഗിച്ച കാലിലെ ബാന്റേഡ് ഉൾപ്പടെയാണ് ഇവർ തിരിച്ചറിഞ്ഞത്. നാല് വർഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷർമിളയാണ് കൊലപാതകത്തിന്റെ ആസൂത്രകയെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട സുഭദ്ര അക്കാലത്ത് നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം.
Diese Geschichte stammt aus der September 11, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 11, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
അതിഷി പിൻഗാമി കെജ്രിവാൾ ഒഴിഞ്ഞു
ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി
പൾസർ പുറത്തേക്ക്
ഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതിഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതി
മൂന്നാം മോദി സർക്കാർ ഇന്ന് 100-ാം ദിനത്തിലേക്ക്
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66.70 ലക്ഷം കോടി രൂപയായി
മ്യൂച്വൽ ഫണ്ടുകൾ
ഓർമ്മക്കനലായ്
യെച്ചുരിക്ക് അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ ഭൗതികദേഹം ദില്ലി എംയിസിന് കൈമാറി
ഇന്ന് തിരുവോണം
സദ്യവട്ടങ്ങളും ഓണക്കളികളുമായി മലയാളികൾ
എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ തുടങ്ങി
932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകൾ 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രെസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും
ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു
ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?
സർക്കാരിനെതിരെ ഹൈക്കോടതി റിപ്പോർട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറണം
സുഭദ്രയുടെ തിരോധാനം, കൊലപാതകം
ആലപ്പുഴയിലെ വീട്ടിലെത്തിച്ച് മൂന്നു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം