മുംബൈ: കഴിഞ്ഞ 14 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഐപികൾ ഇറങ്ങിയത് സെപ്റ്റംബറിലാണ്. ഐപിഒ വിപണി തുടർന്നുള്ള മാസങ്ങളിലും സജീവമായി തുടരുമെന്നാണ് സൂചന. ഒക്ടോബറിലും നവംബറിലുമായി 60,000 കോടി രൂപയാണ് ഐപിഒകൾ വഴി കമ്പനികൾ സമാഹരിക്കാൻ ഒരുങ്ങുന്നത്. ഹുണ്ടായി മോട്ടോർ ഇന്ത്യ, സ്വിഗ്ഗി, എൻടിപിസി ഗ്രീൻ എനർജി തുടങ്ങിയ വൻകിട ഐപിഒകളാണ് അടുത്ത മാസം വിപണിയിലെത്തുന്നത്. ഈ മൂന്ന് ഐപിഒകൾ സമാഹരിക്കുന്നത് 46,000 കോടി രൂപയാണ്.
Diese Geschichte stammt aus der 07-10-2024-Ausgabe von Newage.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der 07-10-2024-Ausgabe von Newage.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
60 ദിവസത്തിനുള്ളിൽ ഐപികൾ 60,000 കോടി രൂപ സമാഹരിക്കും
ഒക്ടോബറിലും നവംബറിലുമായി 60,000 കോടി രൂപയാണ് ഐപിഒകൾ വഴി കമ്പനികൾ സമാഹരിക്കാൻ ഒരുങ്ങുന്നത്
വിദേശ നാണയ ശേഖരം 70,000 കോടി ഡോളർ പിന്നിട്ടു
ചരിത്ര നേട്ടവുമായി ഇന്ത്യ
ഭവന വായ്പകളുടെ ഉയർന്ന പലിശ
ഭാരം കുറയ്ക്കാൻ പ്രായോഗികമായ ചില മാർഗങ്ങൾ
മ്യൂച്വൽഫണ്ടിൽ പുതു താരോദയങ്ങൾ
കുറച്ചു വർഷം മുൻപുവരെ ഇന്ത്യയിൽ മുപ്പതോളം അസറ്റ് മാനേജ്മെന്റ് കമ്പനികളാണുണ്ടായിരുന്നത്
ഓഹരി വിപണിയിൽ തിളങ്ങി റിലയൻസ് ഇൻഫ്രാ
ഒക്ടോബർ ഒന്നിനായി കാത്ത് അനിൽ അംബാനി
എഫ്പിഐ നിക്ഷേപം 9 മാസത്തെ ഉയർന്ന നിരക്കിൽ
സെപ്റ്റംബർ 27 വരെ എഫ്പിഐകൾ ഇക്വിറ്റികളിൽ 57,359 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയതായാണ് കണക്കുകൾ
വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ സമ്പന്ന വിദേശരാജ്യങ്ങളും
വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ വിലക്കുറവ് തന്നെയാണ് വിദേശരാജ്യങ്ങളെ ആകർഷിക്കുന്നതിന് പ്രധാന കാരണം.
ടാറ്റാ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് കേരളത്തിൽ
അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്.
എഫ് ആന്റ് ഒ ഇടപാടുകളിൽ നിയന്ത്രണം കടുപ്പിക്കാൻ സെബി
ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ.
പ്രധാന നഗരങ്ങളിലെ ഭവന വിൽപ്പന കുത്തനെ ഇടിഞ്ഞു
പുതിയ ഭവന വിതരണത്തിൽ മികച്ച 7 നഗരങ്ങളിൽ ഇടിവ് 19 ശതമാനമാണ്