മാളികപ്പുറത്തമ്മ
Jyothisharatnam|November 16-30, 2024
പാപവിമുക്തമായ ദേവീചൈതന്യം
പി. ജയചന്ദ്രൻ
മാളികപ്പുറത്തമ്മ

നമ്മുടെ എല്ലാ ആരാധനാ സങ്കൽപ്പങ്ങളിലും വച്ച് ഏറ്റവും പ്രാധാന്യമേറിയതും ഗൗരവമേറിയതുമാണ് ദേവീ പൂജ. ആ ദേവിയുടെ ശക്തി പ്രകടമാകുന്ന അത്ഭുത പുണ്യസങ്കേതമാണ് ശബരിമലയിലെ മാളികപ്പുറം ക്ഷേത്രം. മാളികപ്പുറത്തമ്മ എന്ന പേരിലാണ് ഇവിടത്തെ ദേവിയെ അറിയപ്പെടുന്നത്. ശബരിമല ക്ഷേത്ര സമുച്ചയത്തിലെ മണിമണ്ഡപത്തിന് മുന്നിലുള്ള മാളികപ്പുറത്തമ്മയെ ദർശിച്ച് വഴിപാടുകൾ നടത്തുക എന്നുള്ളത് ശബരിമല ദർശനത്തിലെ ഒരു പ്രധാന കാര്യമാണ്. പന്തളം രാജകുടുംബം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന ദേവീചൈതന്യം മാളികപ്പുറത്തമ്മ എന്ന പേരിൽ അറിയപ്പെടാൻ കാരണമായി വിശ്വസിച്ചുപോരുന്ന ഒരു കഥയുണ്ട്. പണ്ട് പന്തളം രാജകുടുംബം ശബരിമല സന്ദർശിക്കുമ്പോൾ മണിമണ്ഡപത്തിന് പിറകിലുള്ള മാളികയിലാണ്(ചെറിയ കൊട്ടാരം) താമസിച്ചിരുന്നത്.

അങ്ങനെ താമസിച്ചിരുന്ന നാളുകളിലൊരിക്കൽ കുലദേവതയായ ദേവിവിഗ്രഹത്തെ ഇവിടെ പ്രതിഷ്ഠിച്ചു എന്നും, ആ നിലയിൽ മാളികക്കൊട്ടാരത്തിൽ പ്രതിഷ്ഠിച്ച ദേവിയാണ് പിൽക്കാലത്ത് മാളികപ്പുറത്തമ്മ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതെന്നുമാണ് വിശ്വാസം. മധുര മീനാക്ഷി ദേവിയുടെ ഭാവമായാണ് മാളികപ്പുറത്തമ്മയെ കണക്കാക്കുന്നത്.

എന്നാൽ അയ്യപ്പനെ കളരിപ്പയറ്റ് പഠിപ്പിച്ച ചീരപ്പൻചിറ പണിക്കരുടെ മകളാണ് മാളികപ്പുറ അമ്മ എന്നും വിശ്വസിച്ചുപോരുന്നു

ആലപ്പുഴ ജില്ലയിൽപ്പെട്ട മുഹമ്മയിലെ, കളരിക്ക് പേരുകേട്ട ഒരു പുരാതന കുലീന ഈഴവ കുടുംബമാണ് ചീരപ്പൻ ചിറ, കളരിപ്പയറ്റ് പഠിക്കാൻ അയ്യപ്പൻ ഇവിടെ വന്നിരുന്നു എന്നാണ് ഐതിഹ്യം. ചിരപ്പൻചിറ പണിക്കർക്ക് സ്വന്തം നാട്ടിനുപുറത്തുള്ള ഒരാളെ പരിശീലിപ്പിക്കാൻ താൽപ്പര്യക്കുറവുണ്ടായിരുന്നതിനാൽ, പന്തളത്തെ രാജകുമാരൻ എന്ന യഥാർത്ഥ സത്യം മറച്ചുവച്ചു കൊണ്ടാണ് അയ്യപ്പൻ പിരപ്പൻചിറ കളരിയിൽ പ്രവേശനം നേടിയൽ. ആ ചീരപ്പൻ ചിറപ്പണിക്കരുടെ മകളാണ് മാളികപ്പുറത്തമ്മ.

Diese Geschichte stammt aus der November 16-30, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der November 16-30, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS JYOTHISHARATNAMAlle anzeigen
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
Jyothisharatnam

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

time-read
2 Minuten  |
January 16-31, 2025
മൃത്യുചിഹ്നങ്ങൾ
Jyothisharatnam

മൃത്യുചിഹ്നങ്ങൾ

സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.

time-read
1 min  |
January 16-31, 2025
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
Jyothisharatnam

അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും

അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം

time-read
1 min  |
January 16-31, 2025
പഠനമുറിയുടെ സ്ഥാന നിർണ്ണയം
Jyothisharatnam

പഠനമുറിയുടെ സ്ഥാന നിർണ്ണയം

വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.

time-read
1 min  |
January 16-31, 2025
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
Jyothisharatnam

അമ്മയ്ക്ക് മക്കളുടെ താലപ്പൊലി

അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും

time-read
4 Minuten  |
January 16-31, 2025
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
Jyothisharatnam

പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം

മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു

time-read
1 min  |
January 16-31, 2025
എന്താണ് ശത്രുസംഹാരം...?
Jyothisharatnam

എന്താണ് ശത്രുസംഹാരം...?

വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം

time-read
2 Minuten  |
January 16-31, 2025
കന്നിമൂല വാസ്തു
Jyothisharatnam

കന്നിമൂല വാസ്തു

ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു

time-read
1 min  |
January 1-15, 2025
വിഗ്രഹങ്ങളും സവിശേഷതകളും
Jyothisharatnam

വിഗ്രഹങ്ങളും സവിശേഷതകളും

പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്

time-read
1 min  |
January 1-15, 2025
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
Jyothisharatnam

കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ

അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.

time-read
2 Minuten  |
January 1-15, 2025