
ഒരു കഥ കേൾക്കുമ്പോൾ അതിൽ വൈകാരികമായ ഫീൽ ഉണ്ടോ.
കുടുംബസമേതം ഒരു സിനിമ കാണുന്നവർ അതുമായി കണക്ടാവുമോ എന്ന് നോക്കിയാണ് ഞാൻ സിനിമകൾ ചെയ്യുന്നത്. അങ്ങനെ കഥകൾക്കാണ് ഞാൻ പ്രഥമ പ്രാധാന്യം നൽകാറ്. പൊതുവേ കഥ കേൾക്കുമ്പോൾ തന്നെ സ്വയമേ ഒരു ജഡ്ജ്മെന്റുണ്ടായിരിക്കും. ആ കഥാപാത്രം എനിക്ക് ഭംഗിയായി അവതരിപ്പിക്കാൻ കഴിയും എന്ന ആത്മ വിശ്വാസം വന്നശേഷം മാത്രമേ ഞാൻ അതിൽ കമിറ്റ് ആകുകയുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞ് ആ സിനിമ കാണുമ്പോൾ ആ സീനിൽ അങ്ങനെ അഭിനയിക്കാമായിരുന്നു, കുറച്ചുകൂടി ബെറ്ററാക്കാമായിരുന്നു എന്ന് മനസ്സിൽ തോന്നും. കാക്കമുട്ട് അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഞാൻ തീയേറ്ററിൽ കണ്ടത്. അവർ എന്റെ അഭിനയത്തെ അങ്ങേയറ്റം പ്രശംസിച്ചു. സത്യമായിട്ടും ഞാൻ നന്നായി അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാൻ അവരോട് പല ആവർത്തിച്ചു ചോദിച്ചു. രണ്ടാം തവണ ആ സിനിമ ഞാൻ പോണ്ടിച്ചേരിയിലെ ഒരു തീയേറ്ററിലാണ് കണ്ടത്. സിനിമ റിലീസായ ആദ്യദിവസം തന്നെ നല്ല റിവ്യൂകൾ വന്നതുകൊണ്ട് സന്തോഷത്തോടെയാണ് ഞാൻ പോയത്. തീയേറ്റർ ഹൗസ്ഫുൾ ആയിരുന്നു. ഞാൻ അത്രയൊന്നും പ്രശസ്തയല്ലാ എങ്കിലും ഒരു സേഫ്റ്റിക്കായി സ്കാർഫ് കൊണ്ട് മുഖം മറച്ചിട്ടാണ് പോയത്. പടം കഴിഞ്ഞ് പുറത്തു വരുന്ന എല്ലാവരും "ടേയ്, അന്ത അമ്മ ക്യാരക്ടറിലെ നടിച്ച പെണ്ണ് നല്ലാ നടിച്ചിരുക്കാങ്ക.. സൂപ്പർ...' എന്ന് പറയുന്നുണ്ടായിരുന്നു. ഒരു സിനിമ വിജയിക്കുമ്പോൾ നമുക്ക് തന്നെ ഭയങ്കരമായ ഒരു ഫീൽ ഉണ്ടാവും. അത് വിവരിക്കാനാവാത്തതാണ്.
ഇപ്പോൾ ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ (തമിഴ്) പ്ലാൻബി, ഡ്രൈവർ ജമുനാ, ഭൂമികാ എന്നിങ്ങനെ ഹീറോയിൻ ഓറിയന്റഡ് ആയ സിനിമക ളാണല്ലോ ചെയ്യുന്നത്. അത്തരം സിനിമകളെ തോളിൽ ചുമക്കേണ്ടി വരുന്ന ഉത്തരവാദിത്വം വളരെ വലുതല്ലേ.
Diese Geschichte stammt aus der November 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...