
പേര് ലിബാസ്.
സ്വദേശം തൊടുപുഴയിലെ വണ്ണപ്പുറം.
ഇപ്പോൾ എറണാകുളത്ത് കലൂരിൽ കുടുംബ സമേതം താമസിക്കുന്നു. സ്ത്രീകൾക്ക് എത്തിപ്പെടാൻ മടിക്കുന്ന, അല്ലെങ്കിൽ സാധിക്കാതെ ചില മേഖലകളിൽ കൂടി പങ്കെടുത്ത് കയ്യൊപ്പ് ചാർത്തിയിട്ടുള്ള ഒരു വനിതയാണ് ലിബാസ് സാദിഖ്,
കുട്ടിക്കാലത്ത് തന്നെ ഡാൻസ് പഠിച്ചു തുടങ്ങിയിരുന്നു. സ്പോർട്സിൽ പങ്കെടുക്കുമായിരുന്നു. ആ രംഗത്തെല്ലാം നേട്ടം കൈവരിച്ച ലിബാസിന്റെ ഉയരത്തിലുള്ള ജീവിതയാത്രാനുഭവങ്ങളുടെ ഒരു കൊച്ച് സംഗ്രഹമാണിവിടെ പ്രതിപാദിക്കുന്നത്.
മാതാപിതാക്കളുടെ പിന്തുണ വേണ്ടുവോളം ഉണ്ടായിരുന്നു വിവാഹശേഷം ഹസ്ബന്റ് സാദിഖിന്റെ സപ്പോർട്ടും പഴയതു പോലെ കിട്ടിയപ്പോൾ മനസ്സിലെ സ്വപ്നങ്ങൾ ആകാശത്തോളം ഉയർന്നു.
സത്യം പറഞ്ഞാൽ പല കാര്യങ്ങളും ചെയ്യാൻ ലിബാസിന് മടിയുള്ള കൂട്ടത്തിലാണ്. പേരന്റ്സിന്റെയും ഹസ്ബന്റി ന്റെയും സമ്മർദ്ദങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങി ഓരോ പുതിയ രംഗത്തും കാൽവയ്ക്കുകയായിരുന്നു.
ഒരിക്കൽ കോളേജിൽ വച്ച് ലിബാസ് ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.
"ഞാൻ കൊള്ളാം.
ആ ശബ്ദം ആത്മവിശ്വാസത്തിന്റെ അലകൾ ഉയർത്തുകയും കൂടിയായിരുന്നു. ഞാൻ കൊള്ളാമെന്ന് മറ്റുള്ളവർ പറയാതെ സ്വയം തോന്നിയ നിമിഷത്തിന്റെ പിന്നാമ്പുറത്ത് അനുഭവങ്ങളുടെ ഒരു കൊച്ചുകഥ പറയാനുണ്ടായിരുന്നു ലിബാസിന്.
വെയിറ്റ് ലിഫ്റ്റിംഗിലും പവ്വർ ലിഫ്റ്റിംഗിലും പങ്കെടുത്ത് വിജയം കൈവരിച്ച ലിബാസ് ഈ രംഗത്ത് വരുന്നത് യാദൃച്ഛികമായിട്ടാണ്.
Diese Geschichte stammt aus der June 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2023-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?