എനിക്ക് പഠിക്കാനും ജീവിക്കാനുമുളള വഴി കണ്ടെത്തേണ്ടത് ഞാനെന്ന ബോധ്യം തന്നെയാണ് എന്നെയൊരു സംരംഭകയാക്കിയത്. പാഷനായ കരിയറിൽ നിൽക്കാൻ പലർക്കും സാധിക്കാറില്ല. ഈ വരയൊക്കെ ഒരു കരിയറാണോ എന്ന് ചോദിക്കുന്നവരുടെ ഇടയിൽ നിന്ന് അത് പ്രൊഫഷനാക്കി മുന്നോട്ടുപോവാൻ സാധിച്ചു. കലാപരമായ എല്ലാ കഴിവുകളും ഒഴിവു വേളകളിൽ സമയം കളയാനായി മാത്രം ഉപയോഗിക്കുന്നവയാണെന്നതാണ് പൊതുവെയുള്ള പലരുടെയും കാഴ്ചപ്പാട്. ഓരോ കുട്ടികളുടെയും കഴിവ് മനസ്സിലാക്കി അവർക്ക് കൃത്യമായി വഴികാണിച്ചുകൊടുക്കുന്നവരുടെ എണ്ണമെല്ലാം വളരെ കുറവാണ്. ഞാൻ എന്തായി തീരണമെന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. ആ ദൃഢനിശ്ചയം തന്നെയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന വിശ്വാസമുണ്ട്.
കേരളത്തിലേക്ക് ജോലി തേടി ബംഗാളികൾ ഒഴുകുമ്പോഴായിരുന്നു ബംഗാളിൽ തന്റെ തൊഴിൽ കണ്ടെത്തി മലയാളി പെൺകുട്ടി ആര്യശ്രീയുടെ തുടക്കം. ബംഗാളിൽ താമസിക്കുന്ന തൃശൂർക്കാരി എന്ന ടാഗ് ലൈനോട് ബംഗാളി മല്ലുവാലയായി സോഷ്യൽ മീഡിയ ഇടങ്ങളിൽ തിളങ്ങുകയാണ് ആര്യശ്രീ. തന്റെ ബംഗാൾ ജീവിതവും ബിസിനസ് വിശേഷങ്ങളും ആദ്യമായി പങ്കുവയ്ക്കുകയാണ് ആര്യ ശ്രീ.
ബംഗാൾ എന്ന സ്വപ്നഭൂമി
തൃശൂർ ഫൈൻ ആർട്ട്സ് കോളേ ജിൽ ബി.എഫ്. എ ചെയ്തു. പഠനഭാഗമായുള്ള ഓൾ ഇന്ത്യ ടൂറിൽ എം.എ ഫ്.എയുള്ള ക്യാമ്പസുകളിലും വിസിറ്റ് ചെയ്തിരുന്നു. അങ്ങനെയാണ് ആദ്യമായി വിശ്വഭാരതി യൂണിവേഴ്സിറ്റി ക്യാമ്പസ്സിനെക്കുറിച്ച് അറിയുന്നത്.
Diese Geschichte stammt aus der September 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും