മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ? എന്നു ചോദിച്ചത്, ദുൽഖർ സൽമാനാണ്. ചാർലി സിനിമയിൽ. കിർഗിസ്ഥാനിൽ പോയി മഞ്ഞു പെയ്യുന്നതു കണ്ടാലോ' എന്നു ഞങ്ങളോടു ചോദിച്ചതു കൂട്ടുകാരി സുജി ആണ്. അവൾ ചുക്കാൻ പിടിച്ചു തലപ്പത്തിരുന്നതോടെ എല്ലാവരും ഉഷാറായി.
സുജി, വാണി, ഫാസ്ല, രഞ്ജിനി, ഫാബി, സൗമ്യ, വിജിഷ, അഞ്ജു എന്നിവർ ആദ്യം റെഡിയായി. അക്കൂട്ടത്തിലേക്കു ഞാനും ഫിറോസിയയും ഇടിച്ചുകയറി. അങ്ങനെ ദുബായിൽ നിന്നു മഞ്ഞു കാണാൻ പുറപ്പെട്ടത് 10 പെണ്ണുങ്ങൾ.
കിർഗിസ്ഥാൻ കാണാൻ പോകുന്നവരും ദുബായ് കണ്ടു മടങ്ങുന്നവരും കുറെ ഇന്ത്യൻ വിദ്യാർഥികളും ഉണ്ടങ്കിലും വിമാനം പകുതിയും കാലിയായിരുന്നു. നാലു മണിക്കൂർ യാത്ര കഴിഞ്ഞു ബിഷ്കെക്ക് എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോൾ ഞാനും ഫിറോസിയയും ഒട്ടകത്തെ പോലെ തല പുറത്തേക്കിട്ട് എത്തി നോക്കി, മഴയുണ്ടോ? മഞ്ഞുണ്ടോ? സ്വെറ്ററും സോക്സും ധരിച്ചിട്ടുണ്ടെങ്കിലും മൈനസ് മൂന്നു ഡിഗ്രി തണുപ്പിൽ ഉറഞ്ഞു പോയ ഞങ്ങൾ അര മണിക്കൂർ വാൻ യാത്രയ്ക്കു ശേഷം ബ്രിഡ്ജസ് ഹോട്ടലിലെത്തി. നേരം പുലരുന്നതേ ഉള്ളൂ. ഹോട്ടൽ റൂമിലെ ജാലകത്തിനപ്പുറം കാണുന്ന വീടുകളുടെ മേൽപ്പുരകളെല്ലാം മഞ്ഞിന്റെ വെളുവെളുത്ത ആവരണം. സൂര്യൻ എത്തി നോക്കുന്നുണ്ടെങ്കിലും മനുഷ്യരെ പുറത്തു കാണുന്നില്ല.
പ്രാതലിന് എത്തിയപ്പോൾ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ കൺട്രോളർ രഞ്ജു ഓർമിപ്പിച്ചു, "നന്നായി തട്ടിക്കോണം, ഇടയ്ക്കിടെ ഫൂഡ് ചോയ്ച്ചാൽ വാങ്ങി തരില്ല...' പാലും ഓംലെറ്റും മുന്തിരിയും ബീൻസ് കറിയും വൈറ്റ് റൈസും കഴിച്ച്, ഊർജം സംഭരിച്ച്, മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ച് ഞങ്ങൾ തുടങ്ങുകയാണ്, കിർഗിസ്ഥാൻ യാത്ര.
ആലാ ആർച്ചാ നാഷനൽ പാർക്കിലേക്കാണ് ഗൈഡ് ഐഷുലു ആദ്യം ഞങ്ങളെ കൊണ്ടുപോയത്. വർണാഭമായ പൈൻ മരങ്ങൾ നിറഞ്ഞ സ്ഥലമായതു കൊണ്ടാണ് പേരു വന്നത്. തലസ്ഥാന നഗരിയായ ബിഷ്കെക്കിൽ നിന്ന് 40 കിലോമീറ്റർ അകലെ നയന മനോഹരമായ ഭൂ പ്രകൃതി. തിരക്ക് തീരെയില്ലാത്ത റോഡ്.
Diese Geschichte stammt aus der June 08, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 08, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ