"ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല

മലയാളികൾക്ക് സംഗീത എന്നാൽ ശ്യാമളയാണ്. വർഷങ്ങൾക്ക് മുൻപേ സ്ത്രീകളെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ച അതേ ശ്യാമള. ഒരിടവേളക്കുശേഷം മലയാളത്തിൽ ചാവേർ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് സംഗീത. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായി സിനിമയിലെത്തിയ സംഗീതക്ക് വീണ്ടും പ്രിയപ്പെട്ട ഇടത്തേക്ക് എത്തിയതിന്റെ സന്തോഷമാണ് മനസ്സു നിറയെ. നല്ല വേഷങ്ങൾ കിട്ടിയാൽ ഇവിടെ ഉണ്ടാകുമെന്ന ഉറപ്പും സംഗീത പങ്കുവെക്കുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബാലതാരമായി തമിഴിലെത്തുന്നത്. ഇടക്ക് ഇടവേളകൾ. എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് ആലോചിച്ചിരുന്നോ?
രണ്ടുമൂന്നുവർഷമായി ആലോചിക്കുകയായിരുന്നു. കോവിഡിനു ശേഷമാണ് ഗൗരവമായി അങ്ങനെ ആലോചിച്ചു തുടങ്ങിയത്. ഓഫറുകൾ വരുന്നുണ്ടായിരുന്നു. കുടുംബകാര്യങ്ങൾ നോക്കി സന്തോഷമായാണ് കഴിഞ്ഞത്. സിനിമയിൽ നിന്നും മാറിനിൽക്കുക ആണന്ന് ഒരിക്കലും തോന്നിയിട്ടില്ല.
സ്വന്തം തീരുമാനമായിരുന്നോ ഈ സിനിമ?
അതെ. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ചാവേർ സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചനെ എനിക്ക് നേരത്തേ അറിയില്ലായിരുന്നു. ടിനുവിന്റെ സിനിമകളും കണ്ടിട്ടില്ല. ടിനുവിന്റെ ടീമിൽ നിന്നാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ ടിനു വിളിച്ചു. ടിനുവിന്റെ സിനിമയിലെ ഒന്നു രണ്ടു ക്ലിപ്പിങ്ങുകൾ അയച്ചുതന്നു. സ്വാതന്ത്ര്യം അർധ രാത്രിയിലെ ഒരു ചേസിങ് സീനും അജഗജാന്തരം സിനിമയിലെ ഒരു ആക്ഷൻ രംഗവുമായിരുന്നു. ആ മേക്കിങ് എനി ക്ലിപ്പിങ്ങുകളുക്കിഷ്ടപ്പെട്ടു. കൂടെ ടിനുവിന്റെ ഒരു വോയിസ് നോട്ടുമുണ്ടായിരുന്നു. ചേച്ചിയെപോലെ ഒരു ആർട്ടിസ്റ്റ് ഈ വേഷത്തിൽ അഭിനയിച്ചാൽ എനിക്ക് സന്തോഷമായിരിക്കുമെന്നായിരുന്നു അതിൽ ടിനു പറഞ്ഞത്.
ഇത്രയും വർഷങ്ങൾക്കു ശേഷം വരുമ്പോൾ സിനിമ മാറിയോ? സിനിമ നന്നായി മാറി. എനിക്കത് വലിയ സർപ്രൈസായി രുന്നു. ഒരു പുതിയ വിദ്യാർഥിയെപോലെ ഞാൻ ഓരോന്നും പഠിക്കുകയായിരുന്നു. ഇതെല്ലാം പറഞ്ഞു തരാൻ ഒരു ടീം തന്നെയുണ്ട്. അർജുന്റെ കൂടെ മാത്രമേ ഈ സിനിമയിൽ കോമ്പിനേഷൻ സീനുണ്ടായിരുന്നുള്ളൂ. കുഞ്ചാക്കോ ബോബന്റെ കൂടെ നേരത്തേ അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നാനയുടെ ഒരു ഓണം ഫോട്ടോ ഷൂട്ട് ഞങ്ങൾ ചെയ്തിരുന്നു.
നീണ്ട വർഷങ്ങൾക്കുശേഷം വീണ്ടും കാമറയുടെ മുന്നിലെ ത്തിയപ്പോൾ എന്തുതോന്നി?
This story is from the November 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...