TryGOLD- Free

ബെംഗളൂരുക്കുട്ടി നങ്ങക്കുട്ടി
Vanitha|November 12, 2022
'കുമാരി'യിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുകയാണ് തൻവി റാം
- അമ്മു ജൊവാസ് 
ബെംഗളൂരുക്കുട്ടി നങ്ങക്കുട്ടി

കുമാരിയിൽ ഞാൻ അവതരിപ്പിക്കുന്ന ‘നങ്ങക്കുട്ടി' പന്ത്രണ്ട് തലമുറ മുൻപു ജീവിച്ചിരുന്ന അന്തർജനമാണ്. സിനിമയുടെ സംവിധായകൻ നിർമലാണ് എന്നെ ക്ഷണിക്കുന്നത്. കുമാരിയുടെ മോഷൻ പോസ്റ്റർ മുൻപേ കണ്ടിരുന്നതു കൊണ്ട് സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

നിർമലിന്റെ ഫോൺ വിളി വന്നപ്പോൾ വയനാട്ടിൽ കൂട്ടുകാരുമായി യാത്രയിലായിരുന്നു ഞാൻ. അവിടെ വച്ച് ട്രാംപുലിനിൽ ചാടി കാൽ മടങ്ങി വീണു. എങ്കിലും കോൾ വന്നപ്പോൾ നേരെ കാഞ്ഞങ്ങാട്ടേക്ക് വണ്ടി വിട്ടു. പത്തു ദിവസത്തെ വിശ്രമം നിർദേശിച്ചിരുന്നതുകൊണ്ട് ഷൂട്ടിന്റെ ഇടവേളകളിൽ മുറിയിൽ അടങ്ങിയിരിപ്പായിരുന്നു. അതുകൊണ്ട് ലൊക്കേഷനിലെ കളിചിരികൾ കുറച്ച് മിസ്സായി.

തെയ്യം കണ്ട കാലം

അച്ഛൻ രാമചന്ദ്രനും അമ്മ ജയശ്രീയും സഹോദരൻ സംഗീതുമടങ്ങുന്നതാണ് എന്റെ കുടുംബം. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. എല്ലാ ജനുവരി ഒന്നിനും കണ്ണൂരിലെ അച്ഛന്റെ തറവാട്ടിൽ തെയ്യമുണ്ടാകും. ആ സമയത്തും വേനലവധിക്കുമാണ് നാട്ടിലേക്കുള്ള യാത്ര.

This story is from the November 12, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

ബെംഗളൂരുക്കുട്ടി നങ്ങക്കുട്ടി
Gold Icon

This story is from the November 12, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
ഉടുത്തൊരുങ്ങിയ 50 വർഷം
Vanitha

ഉടുത്തൊരുങ്ങിയ 50 വർഷം

വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

time-read
4 mins  |
March 01, 2025
നിറങ്ങളുടെ ഉപാസന
Vanitha

നിറങ്ങളുടെ ഉപാസന

അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

time-read
5 mins  |
March 01, 2025
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025

We use cookies to provide and improve our services. By using our site, you consent to cookies. Learn more