![സലൂണിൽ സ്റ്റാറാണ് ഡോക്ടർ](https://cdn.magzter.com/1525699581/1691393837/articles/rLAYa8Xt21692964442410/1692964916174.jpg)
ഏത് ജോലിയും ആത്മാഭിനമാണന്നു ലോകത്തെ പഠിപ്പിച്ച സംരംഭകൻ. വൈറ്റ് കോളർ ജോലി മാത്രമല്ല, ജീവിതത്തിനു സംതൃപ്തി നൽകുന്നതെന്ന് ഈ സംരംഭകൻ നമ്മെ കാണിച്ചു നൽകുന്നു. മറ്റാരുമല്ല, അഷ്ടമുടി ബ്യൂട്ടി സലൂൺ എന്ന ലോക ബ്രാന്റിന്റെ ഉടമ ഡോ. പ്രീതേഷ്, വൈറ്റ് കോളർ ജോലി ഉപേഷിച്ചു കഠിനാധ്വാനത്തിലൂടെ പ്രീതേഷ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തു. ഒപ്പം മലയാളികളുടെ സ്വന്തം സലൂൺ ബ്രാന്റ് അഷ്ടമുടി ബ്യൂട്ടി സലൂൺ' വളർത്തിയെടുത്തു. ഒരു ഡോക്ടർ ലോകം അറിയുന്ന സലൂൺ ബ്രാന്റിന്റെ ഉടമയായ കഥ കേൾക്കാം.
2010ൽ ആണ് ഡോ. പ്രീതേഷ് മെഡിക്കൽ ഫീൽഡിൽ നിന്ന് സലൂൺ ബിസിനസിലേക്കെത്തുന്നത്. റഷ്യയിൽ നിന്ന് ഡെന്റിസ്റ്റ് പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ ഡോ. പ്രീതേഷ് മറ്റുള്ളവരെ പോലെ ദന്തൽ ആന്റ് കോസ്മറ്റിക് ക്ലിനിക്കിന് തുടക്കമിട്ടു. എന്നാൽ, സംരംഭകനെന്ന ആഗ്രഹം മനസിൽ നിന്ന് വിട്ടൊഴിഞ്ഞിരുന്നില്ല. ക്ലിനിക്കിൽ ഓർത്തോഡോണ്ടിസ്റ്റ് ആയിരുന്നു പ്രവർത്തന മേഖല, മനോഹരമായ ചിരി മാത്രമല്ല, പൂർണമായ സൗന്ദര്യത്തിന് മുടിയ്ക്കും ശരീരത്തിനും പരിചരണം വേണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രീതേഷ്. പല്ലുകൾ മാത്രം മനോഹരമാക്കിയാൽ ഒരാൾക്ക് പൂർണ സൗന്ദര്യമുണ്ടാകില്ല. അതിനു മുടിയും മുഖവും എന്തിന് നഖം പോലും മനോഹരമാക്കേണ്ടതുണ്ട്. ദന്തൽ ക്ലിനിക്കിലെത്തുന്ന പലരുടെയും മുടിയിഴകൾ ഒന്ന് ശ്രദ്ധിച്ചാൽ മനോഹരമാക്കാമെന്നു പലപ്പോഴും പ്രീതേഷിനു തോന്നിയിട്ടുണ്ട്.
Esta historia es de la edición July - August 2023 de ENTE SAMRAMBHAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July - August 2023 de ENTE SAMRAMBHAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![നിക്ഷേപം ഇരട്ടിയാക്കാം](https://reseuro.magzter.com/100x125/articles/17016/1685728/0rtukwg_G1715861769746/1715861998839.jpg)
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
![നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ](https://reseuro.magzter.com/100x125/articles/17016/1685728/-C3EiuZ8G1715858133376/1715858650211.jpg)
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
![കുടുംബങ്ങളുടെ സ്വന്തം സലൂൺ](https://reseuro.magzter.com/100x125/articles/17016/1685728/LEdfcXfIu1715857814184/1715858129565.jpg)
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
![ആർദ്രമീ ആർഡൻ](https://reseuro.magzter.com/100x125/articles/17016/1685728/Ka_oYdJJZ1715856304934/1715857807215.jpg)
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
![പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ](https://reseuro.magzter.com/100x125/articles/17016/1685728/Ey6m5Oi8B1715855715838/1715856299571.jpg)
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
![അലിവു നിറയും സ്നേഹ സാന്ത്വനം](https://reseuro.magzter.com/100x125/articles/17016/1629911/CIuaqZ21m1712512493654/1712735950420.jpg)
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
![കനിവ് തേടുന്ന കർഷകർ](https://reseuro.magzter.com/100x125/articles/17016/1629911/wGyxEhAov1712512580887/1712735571549.jpg)
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
![രക്തം നൽകാം പുതുജീവനേകാം](https://reseuro.magzter.com/100x125/articles/17016/1629911/rQeOUeHli1712513339897/1712735261493.jpg)
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
![ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന](https://reseuro.magzter.com/100x125/articles/17016/1629911/Tl3_uf0r61712513395808/1712735069894.jpg)
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
![കനലാഴി കടന്നൊരു വീട്ടമ്മ](https://reseuro.magzter.com/100x125/articles/17016/1629911/NYdkj8JPq1712513686896/1712734258976.jpg)
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.