ഡോ സുമിത നന്ദന്റെ വലപ്പാടിനെക്കുറിച്ചുള്ള ആദ്യകാല ഓർമ്മകളിൽ താൻ വളർന്നുവന്ന കാലഘട്ടവും തന്റെ മുത്തച്ഛൻ പരേതനായ വി.സി. പത്മനാഭന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രഭയും തിളങ്ങി നിൽക്കുന്നു. താൻ മൂത്ത ആളായതു കൊണ്ടാകാം മുത്തച്ഛന്റെ പ്രിയപ്പെട്ട പേരക്കുട്ടിയായിരുന്നെന്നും, എന്തെങ്കിലും ആഗ്രഹമുണ്ടാകുമ്പോൾ അച്ഛനോട് ആവശ്യപ്പെടുന്നതിനേക്കാൾ മുത്തശ്ശനേയാണ് സമീപിക്കാറെന്ന് ഡോ. സുമിത നന്ദൻ ഓർക്കുന്നു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനായിരുന്ന വി.സി. പത്മനാഭന്റെ വിയോഗവും ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയാണ്. "എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കുട്ടികളായ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ആംബുലൻസ് വരുന്നതും ഞങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം വിലപിക്കുന്നതും ഞങ്ങൾ കണ്ടു. പിന്നെ, ചടങ്ങുകൾക്കായി എനിക്ക് സ്കൂളിൽ നിന്ന് അവധിയെടുക്കേണ്ടി വന്നു, ഞാൻ അന്ന് മൂന്നാം ക്ളാസിൽ പഠിക്കുകയായിരുന്നു. ആ സങ്കടകരമായ ഓർമ്മ ഡോ. സുമിത നന്ദൻ പങ്കുവയ്ക്കുന്നതിങ്ങനെയാണ്. 1986 ലായിരുന്നു വി.സി. പത്മനാഭന്റെ വിയോഗം. അതേ വർഷം തന്നെ അദ്ദേഹത്തിന്റെ മകൻ വിപി നന്ദകുമാർ വലപ്പാട് ഒറ്റമുറി സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന സ്വർണ്ണ പണയബിസിനസ്സിന്റെ ചുമതല ഏറ്റെടുത്തു. പിന്നെ സംഭവിച്ചത് കോർപ്പറേറ്റ് ചരിത്രമാണ്. "മണപ്പുറം എന്നത് അക്ഷരാർഥത്തിൽ അച്ഛന്റെ ആദ്യത്തെ കുട്ടിയാണ്. അദ്ദേഹം മണപ്പുറം തിന്നുകയും കുടിക്കുകയും ശ്വസിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.'
അക്കാലത്ത്, തൃശ്ശൂർ ജില്ലയിലെ ഗ്രാമജീവിതം വളരെ വ്യത്യസ്തമായിരുന്നു, അവർ നിരീക്ഷിക്കുന്നു."ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങളെ അച്ഛൻ ബീച്ചിൽ കൊണ്ടുപോകുമായിരുന്നു. ഞങ്ങൾ കടൽ ത്തീരത്തിന്റെ ഒരു ഭാഗത്ത് നിന്ന് ഒരു അരുവി സമുദ്രത്തിൽ ചേരുന്ന മറ്റൊരു ഭാഗത്തേക്ക് ഓട്ടമത്സരം നടത്തും, അച്ഛനും ഞങ്ങളോടൊപ്പം ചേരുമായിരുന്നു. തിരികെ വരുമ്പോൾ, ഞങ്ങളുടെ കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഞങ്ങൾ കാണും. അച്ഛൻ തന്റെ കുടുംബവുമായും ഞങ്ങളുടെ അയൽ ക്കാരുമായും വളരെ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹം ഞങ്ങളെ എല്ലാവരുമായും ഇടപഴകാൻ പ്രേരിപ്പിക്കുമായിരുന്നു."
Esta historia es de la edición February - March 2023 de Unique Times Malayalam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February - March 2023 de Unique Times Malayalam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ
സ്വയം വിലയിരുത്തുമ്പോൾ
വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.
വിക്ഷിത് ഭാരത് ഒരു വിശകലനം
ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.