
ജനുവരി 10.
ഈ ദിനം ഒരു പ്രത്യേകതയുള്ളതാണ്. സംഗീതവുമായി ബന്ധവും അടുപ്പവുമുള്ള ഏവർക്കും ആ ദിനത്തിന്റെ പ്രത്യേകത എന്തെന്ന് അറിയാവുന്നതാണ്.
ഗാനഗന്ധർവ്വൻ യേശുദാസിന്റെ ജന്മദിനം. മുൻവർഷങ്ങളിൽ യേശുദാസ് ഈ ദിവസം മൂകാംബികയിൽ പോയി ദർശനം നടത്തുക പതിവായി രുന്നു. എന്നാൽ, അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള വരവ് നീണ്ടുപോയതിനാൽ ഇക്കഴിഞ്ഞ ജനുവരി പത്താം തീയതിയോ അതിന് മുൻവർഷമോ ഒന്നും യേശുദാസ് മൂകാംബികയിലെത്തിയിരുന്നില്ല.
യേശുദാസിനെ സ്നേഹിക്കുന്ന, ആരാധിക്കുന, സംഗീതപ്രേമികൾ ജനുവരി പത്തിന് മൂകാംബികയിലെത്തുന്ന പതിവും ഉണ്ടായിരുന്നു.
ഫോർട്ട് കൊച്ചിയിലെ വീട്ടിൽ 1940 ജനുവരി 10-ാം തീയതിയാണ് യേശുദാസ് ജനിച്ചത്. ഇക്കഴിഞ്ഞ ജനുവരി 10 കടന്നുപോകുമ്പോൾ യേശുദാസിന് 85 വയസ്സ് പൂർത്തിയായിരിക്കുന്നു എന്നർത്ഥം.
ഏതൊരാളും 84 വയസ്സ് പൂർത്തിയാകുമ്പോൾ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞുവെന്ന് ജീവിതം പറയുന്നു. അതിന് "ശതാഭിഷേകം എന്നാണ് നാമം. ശതാഭിഷേകത്തിന്റെ ആഘോഷങ്ങൾ മലയാള സിനിമാ പ്രവർത്തകരുമായി വീഡിയോകാളിലൂടെ പങ്കിട്ടതിന്റെ ഓർമ്മകൾ മറക്കാറായിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരി പത്താം തീയതി കോട്ടയത്തെ കുമാരനല്ലൂരിൽ തിരുവിഴ എന്ന വീട്ടിലേക്ക് രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോൾ ഒരു ഫോൺ കാൾ വന്നു.
Esta historia es de la edición February 16-28, 2025 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 16-28, 2025 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.

പ്രളയശേഷം ഒരു ജലകന്യക
പ്രളയത്തിന്റെ ഭീകരതയും മനുഷ്യന്റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്