തിരുവനന്തപുരം:54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും (ഉള്ളൊഴുക്ക്) ബീന,ആർ ചന്ദ്രനും (തടവ്) പങ്കിട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം: കാതൽ. പൂക്കാലത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സ്വഭാവ നടനുള്ള പുരസകാരം നേടി. ശ്രീഷ്മ ചന്ദ്രനാണ് മികച്ച സ്വഭാവനടി. "തടവ് സിനിമയിലൂടെ ഫാസിൽ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 9 പുരസ്കാരങ്ങളുമായി ആടുജീവിതം തിളങ്ങി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
Esta historia es de la edición August 17, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 17, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
അതിഷി പിൻഗാമി കെജ്രിവാൾ ഒഴിഞ്ഞു
ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി
പൾസർ പുറത്തേക്ക്
ഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതിഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതി
മൂന്നാം മോദി സർക്കാർ ഇന്ന് 100-ാം ദിനത്തിലേക്ക്
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66.70 ലക്ഷം കോടി രൂപയായി
മ്യൂച്വൽ ഫണ്ടുകൾ
ഓർമ്മക്കനലായ്
യെച്ചുരിക്ക് അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ ഭൗതികദേഹം ദില്ലി എംയിസിന് കൈമാറി
ഇന്ന് തിരുവോണം
സദ്യവട്ടങ്ങളും ഓണക്കളികളുമായി മലയാളികൾ
എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ തുടങ്ങി
932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകൾ 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രെസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും
ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു
ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?
സർക്കാരിനെതിരെ ഹൈക്കോടതി റിപ്പോർട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറണം
സുഭദ്രയുടെ തിരോധാനം, കൊലപാതകം
ആലപ്പുഴയിലെ വീട്ടിലെത്തിച്ച് മൂന്നു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം