പോറ്റി വളർത്തിയ സംരംഭം
Vanitha|January 06, 2024
സ്വന്തം ആശയം ബിസിനസ് ആക്കി വിജയിച്ച വനിതകൾ പറയുന്നതു കേൾക്കൂ...
ഡെൽന സത്യരത്ന 
പോറ്റി വളർത്തിയ സംരംഭം

ആണുങ്ങൾക്ക് ഒപ്പം പിടിക്കാൻ നോക്കലല്ല ഇപ്പോൾ വനിതകളെ ഹരം കൊള്ളിക്കുന്ന വെല്ലുവിളി. സ്വന്തം ജീവിതസാമ്രാജ്യം കെട്ടിപ്പടുക്കലാണ് അവർ സ്വയം നൽകുന്ന ചാലഞ്ച് കരുതലോടെ പോറ്റി വളർത്താനുള്ള കഴിവ് കരിയറിലും ബിസിനസിലും സ്ത്രീകൾ പ്രാവർത്തികമാക്കി തുടങ്ങി.

ഭക്ഷണവും വൃത്തിയും നല്ല പാഠങ്ങളും പകർന്നു കുഞ്ഞിനെ പരിപാലിക്കും പോലെ സ്വന്തം ബിസിനസ് സംരംഭത്തെയും വളർത്തി വലുതാക്കിയ നാലു സ്ത്രീ സംരംഭകരെ പരിചയപ്പെടാം.

ടെക്നോപാർക്കിലെ നീണ്ടു നിവർന്നു കിടക്കുന്നൊരു ഹാളിൽ നിരത്തിയിട്ട ബഞ്ചും ഡെസ്ക കളും കാതു പൊത്തിപ്പിടിച്ചു കിടപ്പാണ്. ചന്ദ്രനും സൂര്യനും ഒളിച്ചേ കണ്ട് കളിക്കുന്നതൊന്നുമറിയാതെ അവിടെ ഒരു കൂട്ടം സ്ത്രീകൾ കുറ്റാന്വേഷണത്തിന്റെ ഡിജിറ്റൽ വഴികളിലൂടെ സഞ്ചരിക്കുന്നു.

പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ആവശ്യമായ സൈബർ തെളിവുകൾ ശേഖരിച്ചു നൽകുന്ന സേവനമാണ് ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകുന്നത്. മൂന്നുവർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ആലിബൈയ്ക്ക് ഇപ്പോൾ ശരാശരി 10 കോടി വരുമാനമുണ്ട്.

പരമാവധി സ്ത്രീകൾക്കു ജോലി നൽകണം എന്നാഗ്രഹിച്ച സൗമ്യബാലന് അതിനു വേണ്ടി അധികം കഷ്ടപ്പെടേണ്ടി വന്നില്ല. അപേക്ഷകരിൽ മികവ് തെളിയിച്ചവരിൽ 90 ശതമാനവും വനിതകൾ തന്നെ. അവതാരകയായും നർത്തകിയായും തിളങ്ങിയ പത്തനംതിട്ട സ്വദേശി സൗമ്യബാ ലൻ സിനിമാനിർമാതാവ് ഗാന്ധിമതി ബാലന്റെയും അനിതയുടേയും മകളാണ്. ബിസിനസിൽ പൂർണപിന്തുണയു മായി ഭർത്താവ് ശ്യാം കെ.എ. ഒപ്പമുണ്ട്.

കോവിഡിന്റെ വഴിയേ..

“ബിസിനസും ആശയവിനിമയങ്ങളും ഓൺലൈനായ ലോക്ഡൗൺ കാലത്താണ് ഡിജിറ്റൽ ക്രമക്കേടുകളും കു റ്റകൃത്യങ്ങളും കൂടുതൽ ശ്രദ്ധയിൽ പതിഞ്ഞത്. ഇന്റർനാഷനൽ ബാങ്കറായ ഭർത്താവ് ശ്യാമും കുടുംബസുഹൃത്താ യ ഭദ്രൻ സാറും തന്ന ധൈര്യത്തിന്റെ പുറത്തായിരുന്നു തുടക്കം. ഒരു ക്ലയന്റിനെ കണ്ട് പ്രശ്നത്തിനുള്ള പരിഹാരമായി സോഫ്റ്റ്വെയറോ ഹാർഡ് വെയറോ നൽകി കൈ കൊടുത്തു പിരിയലല്ല ആലിബൈയുടെ രീതി.

Esta historia es de la edición January 06, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición January 06, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
"കാണാൻ കൊതിച്ച പാട്ടുകൾ
Vanitha

"കാണാൻ കൊതിച്ച പാട്ടുകൾ

വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,

time-read
7 minutos  |
September 14, 2024
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
Vanitha

വാട്സാപ്പിലെ സൂപ്പർ ട്രിക്സ്

വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം

time-read
1 min  |
September 14, 2024
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
Vanitha

ആഘോഷമാക്കാം ഇഞ്ചോടിഞ്ച്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം

time-read
3 minutos  |
September 14, 2024
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 minutos  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 minutos  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 minutos  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 minutos  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 minutos  |
August 31, 2024