
സൗമ്യനും നല്ല ചിരിയുടെ ഉടമയുമായിരുന്നു പ്രതാപചന്ദ്രനെങ്കിലും വില്ലൻ കഥാപാത്രങ്ങളുടെ പ്രതാപവും പ്രൗഢിയുമായി അദ്ദേഹം മലയാള സിനിമയിൽ കുറെകാലം വാണിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ മകൾ പ്രതിഭ പ്രതാപ് മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്. അടൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന 'കിറ്റ് ക്യാറ്റാ'ണ് പ്രതിഭയുടെ പ്രഥമ സിനിമ. തമിഴ്നടൻ അർജുനൊപ്പം ഒരു തമിഴ് സിനിമയിലും അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. "എന്നും എനിക്കൊപ്പം' എന്നൊരു ഷോർട്ട് ഫിലിമിൽ ഈയടുത്ത് അഭിനയിച്ചു കൊണ്ടായിരുന്നു പ്രതിഭ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പ്രതാപചന്ദ്രൻ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന കാലത്ത് പ്രതിഭയ്ക്കും സിനിമ മോഹങ്ങളുണ്ടായിരുന്നു. എന്നാൽ, ആ സമയത്തൊന്നും പ്രതിഭയെ സിനിമയിലേയ്ക്കടുപ്പിക്കാൻ പ്രതാപചന്ദ്രൻ താൽപര്യം കാണിച്ചിരുന്നില്ല.
ഇപ്പോൾ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ പ്രതിഭ പ്രതാപചന്ദ്രനോട് ഏതാനും ചോദ്യങ്ങൾ
അഭിനയിക്കാനുള്ള ഇഷ്ടം പണ്ടേ ഉണ്ടായിരുന്നു അല്ലെ...? “അതെ. അഭിനയിക്കാനുള്ള താല്പര്യം ചെറുപ്പകാലം മുതലെ ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും നടന്നില്ല... ഇപ്പോഴാണ് നടക്കുന്നത്.
സ്കൂൾ കോളേജ് കാലഘട്ടത്തിൽ സ്റ്റേജ്പെർഫോമൻസ് ഉണ്ടായിരുന്നോ?
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളിപ്പോയ ആദ്യചിത്രം: തകർത്തുവാരിയ തിരിച്ചുവരവ്
അണിയറയിൽ ഒരുങ്ങുന്നത്

ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ