ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകമാണ്. മനുഷ്യ പ്രയത്നം യന്ത്രവലകൃതമാകുന്ന ഈ കാല ഘട്ടത്തിൽ ഏതൊരു മേഖലയിലേയും പോലെതന്നെ, ട്രേഡിങ് മേഖലയിലും നവീന ആശയങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ബില്യൺ ബീസ് എന്ന ആഗോള ബ്രാൻഡിന് തുടക്കമിട്ടു. “ഫിനാൻഷ്യൽ ഫ്രീഡം ടു ഓൾ" എന്ന ആശയം മുന്നോട്ട് വെച്ചതും അത് പ്രാവർത്തികമാക്കിയതും ഈ ഗ്രൂപ്പിന്റെ ചെയർമാനായ ബിബിൻ കെ ബാബുവാണ്. അദ്ദേഹം തന്നെയാണ് ഈ ആഗോള ബ്രാൻഡിന്റെ അമരക്കാരനും.
നടവരമ്പ് കിഴക്കേ വളപ്പിൽ ബിബിൻ ചെറുപ്പത്തിലേ തന്നെ തന്റെ സ്വപ്നങ്ങൾക്ക് കാവലിരുന്നിരുന്നു.
മികച്ച ജോലി, ഉയർന്ന ശമ്പളം, മെച്ചപ്പെട്ട ജീവിതം അങ്ങനെ ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നം അയാളുടേത് കൂടിയായിരുന്നു. സാധാരണക്കാരൻ ചെയ്യുന്ന ജോലികൾ അതും പാർട് ടൈം ആയി ചെയ്തുകൊണ്ടാണ് തന്റെ പ്രാഥമിക പഠന കാലയളവ് അയാൾ പൂർത്തീകരിച്ചത്. ശേഷം ബികോമിന് പിന്നാലെ കൊല്ലത്തുള്ള സ്വകാര്യ ബാങ്കിങ് കോച്ചിങ്ങിന് ചേർന്ന് ബിബിൻ എഴുതിയ ബാങ്ക് ടെസ്റ്റുകൾ എല്ലാം ആദ്യ ലിസ്റ്റിൽ ഇടം പിടിച്ചു. മൂന്ന് ബാങ്കുകളിൽ നിന്നും കേന്ദ്രസർക്കാരിന്റെ ഇഎസ്ഐ കോർപ്പറേഷനിൽ നിന്നും തന്റെ മികവിനുള്ള അംഗീകാരം ഓഫർ ലെറ്ററായി ലഭിക്കുകയും പിന്നീട് ICICI ബാങ്കിൽ അസിസ്റ്റൻറ് മാനേജർ ഗ്രേഡ് വണ്ണിൽ ജോലിക്ക് കയറുകയും ചെയ്തു.
ബാങ്കിംഗ് പ്രൊഫഷണൽ മേഖലയിൽ ജോലി ലഭിച്ച ബിബിൻ തന്റെ മുൻപിലുള്ള ബാങ്കുകൾ, പോർട്ട്ഫോളിയോ മാനേജ്മെന്റ് കമ്പനികൾ തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇൻവെസ്റ്റ് ചെയ്തിരുന്ന സ്റ്റോക്ക് മാർക്കറ്റ് മേഖലയിലെ സാധ്യതകൾ കണ്ടെത്തുകയും ഗവേഷണം നടത്തുകയും ചെയ്തു. ഒടുവിൽ താൻ അത്രയും നാൾ കണ്ടിരുന്ന സാമ്പത്തിക സ്വപ് നങ്ങൾക്ക് ചിറകുമുളയ്ക്കുന്നത് അദ്ദേഹം കണ്ടു.
ആ ചിറകിന്റെ നിഴലിൽ തന്റെ സ്വപ്ന ത്തിലേക്കുള്ള ആദ്യപടിയിൽ അദ്ദേഹം കാലെടുത്തുവെച്ചു.
തന്റെ ഗവേഷണത്തിന്റെ ഭാഗമായി ട്രേഡിങ് രംഗത്തെ നിയമസാധ്യതകൾ മനസ്സിലാക്കുകയും ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ SEBI (സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ നിന്നും വ്യത്യസ്ത സെഗ്മെന്റുകളിൽ നിന്നും റിസർച്ച് അനലിസ്റ്റ് ഉൾപ്പെടെയുള്ള നാലിലധികം സർട്ടിഫിക്കേഷൻ നേടുകയും ചെയ്തു.
Denne historien er fra July - August 2023-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July - August 2023-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.