കാസർഗോഡ്, സപ്തഭാഷാ സംഗമഭൂമി. ഭാഷ യുടെ കാര്യത്തിൽ മാത്രമല്ല, സാംസ്കാരിക വൈവിധ്യങ്ങൾ പോലെ തന്നെ വസ്ത്ര സങ്കൽപ്പങ്ങളി ലും വ്യത്യസ്തത പുലർത്തുന്ന നാട്ടുകാരാണ് കാസർ ഗോട്ടുകാർ. കാസർഗോഡിന്റെ മണ്ണിൽ പുത്തൻ ഫാഷൻ ട്രെൻഡുകൾക്ക് വേരോട്ടമുണ്ടാക്കിയ ഒരു സംരംഭമുണ്ട്. 2021ൽ തനൂജ, നസീബ എന്നീ രണ്ടു വീട്ടമ്മമാർ ചേർന്ന് തുടക്കമിട്ട ക്ലാസിക്ക് കർവ്സ്. കോവിഡ് കാലത്ത് ലോകമാകെ നിശ്ചലമായ സമയ ത്ത് രണ്ടു സ്ത്രീകളുടെ ആത്മവിശ്വാസത്തിലും, ദൃഢനിശ്ചയത്തിലും പിച്ച വെച്ചു തുടങ്ങിയ സംരംഭക സ്വപ്നം. വെറും 200 സ്ക്വയർഫീറ്റിൽ, ഒറ്റ ഷട്ടറിൽ തുടങ്ങി ഇന്ന് 5000 സ്ക്വയർഫീറ്റിൽ മൂന്നു ഫ്ലോറുകളിലായി വളർന്നു കഴിഞ്ഞു ക്ലാസിക് കെർവ്സ്.
ഒരൊറ്റ ചോദ്യം മതി, ജീവിതം മാറാൻ
കാസർഗോട്ടെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന വ്യക്തിയാണ് തനൂജ. പത്താം ക്ലാസ് വരെ പഠനം. ശേഷം തന്റെ പതിനേഴാം വയസിൽ വിവാഹം. നാലു കു ട്ടികളുമായി പൂർണ്ണമായും വീട്ടമ്മയുടെ റോളിലേക്ക് പറിച്ചു നടപ്പെട്ട ജീവിതം. പ്ലസ് വൺ കാരനായ മകനോട് നന്നായി പഠി ക്കണമെന്നും, എങ്കിൽ മാത്രമേ ജീവിതത്തിൽ നല്ല നിലയിലെത്താൻ സാധിക്കൂവെന്നുമൊക്കെ ഏതൊരു മലയാളി വീട്ടമ്മയേയും പോലെ പറയുമായിരുന്നു തനൂജ. ഇത്രയും പ്രോത്സാഹനം നൽകുന്ന ഉമ്മ സ്വന്തം ജീവിതത്തിൽ എന്തു ചെയ്തുവെന്ന് മകൻ തിരിച്ചു ചോദിച്ചു. ഒരൊറ്റ ചോദ്യം മതി ജീവിതം മാറാൻ എന്നു പറയുന്നതെത്ര ശരിയാണ് ! മകന്റെ ആ ഒരൊറ്റ ചോദ്യമാണ് ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ കുഴിച്ചു മൂടിയ തനൂജയുടെ സംരംഭക മോഹങ്ങളെ തട്ടിയുണർത്തിയത്. പിന്നീടങ്ങോട്ട് എല്ലാം ഒരു സ്വപ്നം പോലെയായിരുന്നുവെന്ന് അവർ പറയുന്നു.
ബൊട്ടീക്ക് ബിസിനസിലേക്ക്....
Denne historien er fra January 2024-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
മീൻചട്ടിയിലെ രുചിക്ക്സർത്ത്
അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.