നൂർദീനെപ്പറ്റി പറയാൻ നാട്ടാർക്കു നൂറുനാവാണ്. തുണയില്ലാത്തവർക്ക് പെൻഷൻ. ഓരോ മാസവും ആയിരത്തിലേറെ സൗജന്യ ഡയാലിസുകൾ. നാടാകെ സൗജന്യ പാലിയേറ്റീവ് കെയർ യൂണിറ്റുകൾ. എന്നിങ്ങനെ തിരകളൊഴിയാത്ത കടൽ പോലെയാണ് ഓരോ സഹായങ്ങളും. കരുണ വരളുന്ന നാട്ടിൽ കെ.എം നൂർദീൻ തുടങ്ങി വെച്ച സേവനങ്ങൾക്കു കാലിക പ്രസക്തിയേറുകയാണ്.
ആദ്യത്തെ സ്വകാര്യ പെൻഷൻ
നാൽപതു വർഷം മുൻപ്, തൃശിവപേരൂരിലെ എടമുട്ടമെന്ന തീരദേശ ഗ്രാമം. കുഞ്ഞക്കനും അംബുജാക്ഷിയമ്മയ്ക്കും അഞ്ചു മക്കൾ. മകൻ രാധാകൃഷ്ണൻ പിറന്നു വീണതേ വൈകല്യവുമായിട്ടായിരുന്നു. പ്രായ പൂർത്തിയാകും വരെ രാധാകൃഷ്ണൻ എഴുന്നേറ്റു നടന്നിട്ടില്ല. മകൾക്കും സമാന രോഗം. വീട്ടിൽ ദാരിദ്രവും രോഗപീഡകളും ഒന്നിനു പിറകെ ഒന്നായി വന്നപ്പോൾ മനം മടുത്ത കുഞ്ഞക്കൻ ജീവനൊടുക്കി. ഇരിക്കാനാവതില്ലാത്ത മകളെയും കൊണ്ടു ജീവിതത്തിനു മുന്നിൽ അംബുജാക്ഷിയമ്മ പകച്ചു നിന്നു. ദിനങ്ങൾ മുന്നോട്ടു പോകുമെന്നറിയാത നിന്ന അംബുജാക്ഷിയമ്മയുടെ കൈവെള്ളയിൽ നൂർദ്ദീൻ ചെറിയൊരു തുക പെൻഷനായി നൽകി. ഇന്നും ആ പെൻഷൻ തുടരുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ പെൻഷൻ.. അംബുജാക്ഷിയമ്മയിൽ മാത്രം ഒതുങ്ങി നിന്നില്ല പെൻഷൻ. ദേശമാകെ പരന്നൊഴുകി. നടുവു നിവർത്താനാവാത്തവർക്കും അവസാന കാലങ്ങളിൽ തുണയില്ലാത്തവർക്കും ആശ്രയവും പ്രതീക്ഷയുമായിരുന്നു ആ പെൻഷൻ.
പാലിയേറ്റീവ് കെയർ
Denne historien er fra February 2024-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2024-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ
മീൻചട്ടിയിലെ രുചിക്ക്സർത്ത്
അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.