അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ
Unique Times Malayalam|March - April 2024
കേരളത്തിലെ നിയമവ്യവസ്ഥിതി എന്ന തിലുപരി ഇന്ത്യയിലെ പ്രധാന നിയമവ്യ വസ്ഥിതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ക്കായിട്ട് പുതിയ നിയമസംഹിതകൾ നിലവിൽ വരുന്നുണ്ട്. ക്രിമിനൽ നടപടി നിയമത്തിലൊക്കെ വലിയ മാറ്റങ്ങൾ നടപ്പിലാക്കിയിടണ്ട്.
Sheeja Nair
അഭിഭാഷകരംഗത്തെ ബഹുമുഖപ്രതിഭ

തൃശ്ശൂർ ജില്ലയിലെ പാലയ്ക്കലിൽ പ്രഭാകരൻ - രാധ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തമകനായി ജനനം. തൃശ്ശൂരിൽ സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂർ ബി എം എസ് ലോ കോളജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം 2001 ൽ അഭിഭാഷകനായി എൻട്രോൾ ചെയ്തു. പതിനായിരത്തിലധികം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ളതിൽ ആയിരത്തിലധികം സെഷൻസ് കേസുകളും പതിനാല് കൊലപാതകക്കേസുകളും പോക്സോ കേസുകളും ഉൾപ്പെടുന്നു. തന്റെ ഇരുപത്തിമൂന്ന് വർഷത്തെ അഭിഭാഷകജീവിതത്തിൽ ഒട്ടേറെ പ്രമാദമായ കേസുകളിൽ ന്യായമായ വിധി നേടുകയും ചെയ്തിട്ടുണ്ട്. നിയമത്തോടൊപ്പം മനുഷ്യത്വത്തിനും നീതിക്കും സത്യസന്ധതയ്ക്കും പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയും പ്രശസ്ത അഭിഭാഷകനുമായ അഡ്വക്കേറ്റ് എ പി വാസവനുമായി യൂണിക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.

അഭിഭാഷകവൃത്തിയിൽ താങ്കൾ കൈകാര്യം ചെയ്ത പ്രത്യേക വെല്ലുവിളി നിറഞ്ഞ ഒരു കേസും അതിന്റെ നിയമസങ്കീർണ്ണതകളും ഞങ്ങളുമായി പങ്കുവെയ്ക്കാമോ?

ഏറ്റവും സങ്കീർണ്ണതയുള്ള കേസ് എന്താണ് എന്നുചോദിച്ചാൽ അതൊരു പോക്സോ കേസ് ആണ്. വലിയ കോളിളക്കം സൃഷ്ടിച്ച തൃശ്ശൂർ പോക്സോ കേസ്. പ്രതി നിരപരാധിയാണെന്ന് പരിപൂർണ്ണബോധ്യമുള്ള കേസ് ആയിരുന്നുവതെന്നതാണ് ആ കേസിന്റെ പ്രത്യേകത. പോക്സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അതിൽ ഇരയാക്കപ്പെട്ടയാൾ എന്തുപറയുന്നുവോ അതിനാണ് പ്രാധാന്യം കൊടുക്കുക. പ്രസ്തുതകേസിൽ കുറ്റാരോപിതനെതിരെ പെൺകുട്ടി ശക്തമായ തെളിവുകൾ നിരത്തിയിരുന്നു. വിചാരണയിൽ ആ പെൺകുട്ടി മറ്റാരെയോ രക്ഷിക്കാനായി ഈ ആൺകുട്ടിയെ ബലിയാടാക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഒടുവിൽ ആ കുറ്റാരോപിതൻ നിരപരാധിയാണെന്ന് തെളിയുകയും കോടതി അയാളെ നിരുപാധികം വിട്ടയ്ക്കുകയുമായിരുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് നിരപരാധിയാണെങ്കിൽ കഠിനമായി പരിശ്രമിച്ചാൽ സത്യം തെളിയിക്കാനാകുമെന്നത്.

കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും അടിയന്തിരമായ ജുഡീഷ്യൽ പരിഷ്കാരങ്ങൾ ഏതൊക്കെയാണന്നതാണ് താങ്കൾ കരുതുന്നത്?

Denne historien er fra March - April 2024-utgaven av Unique Times Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra March - April 2024-utgaven av Unique Times Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA UNIQUE TIMES MALAYALAMSe alt
പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ
Unique Times Malayalam

പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ

സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് വേഗത്തിലും എളുപ്പത്തിലും ദഹിക്കുമെന്നുള്ളതിനാലും പോഷകങ്ങളടങ്ങിയതിനാലും സുഖപ്രദമായ ഭക്ഷണമായി മാറുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് മറ്റൊരുപാധി ചിന്തി ക്കേണ്ടതില്ല. രുചികരങ്ങളായ സൂപ്പുകളുടെ പാചകവിധികളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time-read
1 min  |
January - February 2025
സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും
Unique Times Malayalam

സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും

എന്താണ് സ്ട്രച്ച് മാർക്കുകൾ

time-read
1 min  |
January - February 2025
തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ
Unique Times Malayalam

തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിന് നല്ല രീ തിയിൽ പ്രവർത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനുമാവശ്യമായ ഊർജ്ജം നല്കുന്ന ഒന്നാണ് ഭക്ഷണം

time-read
1 min  |
January - February 2025
ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam

ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗർഭാശയമുഴകൾ ചെറുതും വലുതുമായി ഒന്നോ അതിൽ കൂടുതലായോ കാണ പ്പെടുന്നു. പഠനങ്ങൾ പ്രകാരം ഏകദേശം 30 വയസ്സ് മുകളിൽ പ്രായമുള്ള 20% ത്തോളം സ്ത്രീകളിലും ഗർഭാശയമുഴകൾ സാധാരണമായി കാണപ്പെടുന്നു. ഇവ ഉണ്ടാകാനുള്ള കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ, അമിതവണ്ണം ഉള്ളവർ, ഈസ്ട്രജൻ ഹോർമോൺ കൂടിയിരിക്കുന്നവർ, ആർത്തവം നേരത്തെ തുടങ്ങിയവർ, ആർത്തവവിരാമം വൈകുന്നവർ എന്നി വരിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

time-read
2 mins  |
January - February 2025
സർഗ്ഗാത്മകത ഒരു വിശകലനം
Unique Times Malayalam

സർഗ്ഗാത്മകത ഒരു വിശകലനം

നിരവധി നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, പരാജയത്തെക്കുറിച്ചുള്ള ഭയം, സ്വയം സംശയം അല്ലെങ്കിൽ കർക്കശമായ മാനസികാവസ്ഥ എന്നിവ കാരണം പലരും സർഗ്ഗാത്മകതയെ സ്വീകരിക്കാൻ പാടുപെടുന്നു. ഈ തടസ്സങ്ങളെ മറികടക്കാൻ ബോധപൂർവമായ പരിശ്രമവും പരിശീലനവും ആവശ്യമാണ്.

time-read
4 mins  |
January - February 2025
ശിൽപങ്ങൾ കഥപറയും ഉദയഗിരി - ഖണ്ഡഗിരി ഗുഹകൾ
Unique Times Malayalam

ശിൽപങ്ങൾ കഥപറയും ഉദയഗിരി - ഖണ്ഡഗിരി ഗുഹകൾ

ബി.സി ഒന്നാം നൂറ്റാണ്ടിൽ കലിംഗ സാമ്രാജ്യത്തിലെ ഖരവേല രാജാവിന്റെ കാലത്താണ് ഈ ഗുഹകൾ നിർമ്മിച്ചതെന്ന് കരുത പ്പെടുന്നു. ഉദയഗിരിയിൽ 18 ഗുഹകളും ഖണ്ഡഗിരിയിൽ 15 ഗുഹകളുമാണുള്ളത്.

time-read
1 min  |
January - February 2025
നോമിനികൾ നിയമപരമായ അവകാശികളല്ല!
Unique Times Malayalam

നോമിനികൾ നിയമപരമായ അവകാശികളല്ല!

ആസ്തികളുടെ അനന്തരാവകാശം വരുമ്പോൾ, നിയമപരമായ അവകാശി കളും നോമിനികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് നിർണ്ണായ കമാണ്, കാരണം ഇരുവരും തമ്മിലുള്ള വ്യത്യാസം ഒരു വ്യക്തിയുടെ മരണ ശേഷം ആസ്തികളുടെ വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

time-read
2 mins  |
January - February 2025
സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ അവിഭാജ്യ ഘടകമായി ക്രോസ് പരീക്ഷയ്ക്കുള്ള അവകാശം
Unique Times Malayalam

സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ അവിഭാജ്യ ഘടകമായി ക്രോസ് പരീക്ഷയ്ക്കുള്ള അവകാശം

ക്രോസ് വിസ്താരത്തിനുള്ള അവകാശം സ്വാഭാവിക നീതിയുടെ മൂലക്കല്ലാണ്, ജുഡീഷ്യൽ, അർദ്ധ ജുഡീഷ്യൽ നടപടികളിൽ സത്യവും നീതിയും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു

time-read
3 mins  |
January - February 2025
അമിത മദ്യപാനവും ദോഷഫലങ്ങളും
Unique Times Malayalam

അമിത മദ്യപാനവും ദോഷഫലങ്ങളും

മദ്യത്തിന് മെമ്മറിയിൽ തിരിച്ചറിയാവുന്ന വൈകല്യങ്ങൾ ഉണ്ടാക്കാൻ കഴിയും, മദ്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച്, വൈകല്യത്തിന്റെ തോത് വർദ്ധിക്കും. വലിയ അളവിലുള്ള മദ്യം, പ്രത്യേകിച്ച് വേഗത്തിലും ഒഴിഞ്ഞ വയ റിലും കഴിക്കുമ്പോൾ, ഒരു ബ്ലാക്ക്ഔട്ട് അല്ലെങ്കിൽ ഒരു ഇടവേള ഉണ്ടാക്കാം, അത് ലഹരി ബാധിച്ച വ്യക്തിക്ക് സംഭവങ്ങളുടെ പ്രധാന വിശദാംശങ്ങൾ അല്ലെങ്കിൽ മുഴുവൻ സംഭവങ്ങളും പോലും ഓർമ്മിക്കാൻ കഴിയില്ല.

time-read
8 mins  |
January - February 2025
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനങ്ങൾ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനങ്ങൾ

എല്ലാത്തരം തീരുമാനമെടുക്കൽ സാഹചര്യങ്ങൾക്കും എ ഐ ഒരുപോലെ അനുയോജ്യമല്ലെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഡാറ്റാധിഷ്ഠിതവും അളവുപരവുമായ വിശകലനത്തിൽ അത് മികവ് പുലർത്തുന്നുണ്ടെങ്കിലും, മാനുഷിക വികാരങ്ങൾ, സാംസ്കാരിക സന്ദർഭങ്ങൾ അല്ലെങ്കിൽ ധാർമ്മിക പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് സൂക്ഷ്മമായ ധാരണ ആവശ്യമായ തീരുമാനങ്ങളുമായി എ ഐ പോരാടിയേക്കാം.

time-read
4 mins  |
January - February 2025