
എന്നെ അക്ഷരം പഠിപ്പിച്ചത് ആശാൻ മാമനായിരുന്നു. ആശാൻ കളരിയിൽ പോയി പഠിക്കാനുള്ള ആരോഗ്യമില്ലാതിരുന്ന എന്നെ അദ്ദേഹം വീട്ടിൽ വന്ന് പഠിപ്പിച്ചു. മുത്തച്ഛൻ കരുണാകര പിള്ളയായിരുന്നു എന്റെ കഥകളുടെ സ്രോതസ്സ്. അദ്ദേഹം പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു. ഒരുപാടു വായിക്കും. സ്വാതന്ത്ര്യ സമരത്തോടുള്ള അനുഭാവം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദി സ്വയം പഠിച്ച ആളാണ്. വീട്ടിൽ അന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ്, ധർമയുഗ് എന്ന ഹിന്ദി മാസിക എന്നിവയെല്ലാം വരുത്തിയിരുന്നു. പഞ്ചതന്ത്രം, രാമായണം, മഹാഭാരതം തുടങ്ങിയവയെല്ലാം മുത്തച്ഛനിൽ നിന്നാണു ഞാൻ കേട്ടത്.
Denne historien er fra March 25, 2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 25, 2023-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

നായ്ക്കളും ശരീരഭാഷയും
പെറ്റ്സ് കോർണർ

കൊതിയൂറും വിഭവങ്ങൾ
കായിപോള

ഭാഷ മാറുമ്പോൾ
തോമസ് ജേക്കബ്

അമ്മയുടെ ആഗ്രഹം
വഴിവിളക്കുകൾ

മൂത്രം മുട്ടുമ്പോൾ
തോമസ് ജേക്കബ്

വേനൽക്കാലവും വളർത്തുമൃഗങ്ങളും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
കുമ്പളങ്ങ

കൊതിയൂറും വിഭവങ്ങൾ
സോസേജ് പെപ്പർ ഫ്രൈ

പാട്ടിന്റെ വീട്ടുവഴി
വഴിവിളക്കുകൾ

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ