
പാലക്കാട് നഗരമധ്യത്തിൽ എഴുപതുകളിൽ വലിയൊരു ഹോട്ടൽ തുറന്നു. അക്കാലത്തെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഹോട്ടൽ. "മധുവിധു പാക്കേജ് ആയിരുന്നു ഹോട്ടലിന്റെ പ്രധാന ആകർഷണം ആ ഹോട്ടലിലാണു കല്യാണം നടത്തുന്നതെങ്കിൽ ആദ്യരാത്രി മുറി സൗജന്യം. കാര്യങ്ങളെല്ലാം ജോറായി മുന്നോട്ടു പോകുമ്പോൾ തൃശൂരിലെ "എക്സ്പ്രസ്' പത്രത്തിൽ ഒരു ചൂടുവാർത്ത വന്നു.
ആദ്യരാത്രി ആഘോഷിക്കാൻ എത്തുന്നവരുടെ രാത്രി വിശേഷം മുഴുവൻ രഹസ്യ വിഡിയോ ക്യാമറ വച്ചു ചിത്രീകരിച്ച് കസെറ്റ് ഗൾഫിൽ വൻവിലയ്ക്കു വിൽക്കുകയാണെന്ന്. മാനഹാനിക്ക് വൻതുക നഷ്ടപരിഹാരമായി ചോദിച്ചുകൊണ്ടുള്ള വക്കീൽ നോട്ടിസ് എക്സ്പ്രസിനു ലഭിച്ചു. പക്ഷേ, പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുള്ള പതിവു തിരുത്തലൊന്നുമല്ലല്ലോ ഹോട്ടലുടമയുടെ വക്കീൽ ആവശ്യപ്പെടുന്നത്.
പിന്നെ..? മലയാള പത്രചരിത്രം കേട്ട ഏറ്റവും വലിയ തിരുത്തായിരുന്നു അത്. മൊത്തത്തിൽ വാർത്ത തെറ്റായിരുന്നുവെന്ന സാമ്പ്രദായിക തിരുത്തലൊന്നുമല്ല. "നവവധൂവരന്മാരെ പറ്റിച്ച് ഹോട്ടലിൽ നീലച്ചിത്രനിർമാണം' എന്ന തലക്കെട്ടിൽ തുടങ്ങണം തിരുത്ത്. അതും ഒന്നാം പേജിൽ കണ്ണായ സ്ഥലത്ത്.
Denne historien er fra April 20, 2024-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 20, 2024-utgaven av Manorama Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

മൂത്രം മുട്ടുമ്പോൾ
തോമസ് ജേക്കബ്

വേനൽക്കാലവും വളർത്തുമൃഗങ്ങളും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
കുമ്പളങ്ങ

കൊതിയൂറും വിഭവങ്ങൾ
സോസേജ് പെപ്പർ ഫ്രൈ

പാട്ടിന്റെ വീട്ടുവഴി
വഴിവിളക്കുകൾ

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ

മുട്ടക്കോഴികളും വേനൽക്കാലവും
പെറ്റ്സ് കോർണർ

ആദ്യ കാഴ്ചയുടെ അനുഭൂതി
ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.

വേണോ ഒരു പതിമൂന്ന്?
തോമസ് ജേക്കബ്

ജീവിതത്തിലെ സിനിമ പാരഡീസോ
വഴിവിളക്കുകൾ