വിഎച്ച്സി അഗ്രിക്കൾചർ വിദ്യാർഥികൾക്ക് ഉദ്യാനപഠനത്തിന്റെ ഭാഗമായി നൽകാവുന്ന പുതുമയേറിയ ആശയങ്ങൾ പരതിയപ്പോഴാണ് ടെറേറിയങ്ങൾ അധ്യാപികയായ മഞ്ജുഷയുടെ ശ്രദ്ധയിൽപ്പെടുന്നത്. ചില്ലുകൂട്ടിലൊരുക്കുന്ന ഈ ഉദ്യാന കൗതുകം ഇന്നു മിക്കവർക്കും പരിചിതമാണ്. അകത്തളങ്ങൾക്ക് അഴകും ഗാംഭീര്യവും വർധിപ്പിക്കാൻ വിലയേറിയ ടെറേറിയങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. എന്നാൽ ടെറേറിയങ്ങൾ രൂപപ്പെടുത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ഉദ്യാനസംരംഭം എന്ന നിലയിൽ ഈ രംഗത്ത് കൈ വയ്ക്കുന്നവർ കുറയും. അവരിൽ തന്നെ, വർഷങ്ങളോളം തുറക്കാത്ത രീതിയിൽ പൂർണമായും അടച്ചുവച്ച ടെറേറിയങ്ങൾ നിർമിക്കുന്നവർ അപൂർവം. വായുസഞ്ചാരമുള്ള, ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ ടെറേറിയങ്ങൾ തയാറാക്കുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. എന്നാൽ സ്വയം നിയന്ത്രിത ജൈവ മണ്ഡലം ക്രമീകരിക്കപ്പെട്ട ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത് ഏറെ ശ്രമകരമാണ്. സൂര്യനിൽ നിന്നുള്ള വെളിച്ചം മാത്രം സ്വീകരിച്ച് സ്വയം നിയന്ത്രിത ജൈവ വ്യവസ്ഥയിൽ തുടരുന്ന ഭൂമിയെപ്പോലെയാണ് ക്ലോസ്ഡ് ടെറേറിയങ്ങൾ എന്ന് മഞ്ജുഷ.
ശാസ്ത്രവും കലയും സമ്മേളിക്കുന്ന ഇത്തരം ഒട്ടേറെ ടെറേറിയങ്ങളുണ്ട് മഞ്ജുഷയുടെ ശേഖരത്തിൽ. കോവിഡിന്റെ തുടക്ക കാലത്താണ് ടെറേറിയം നിർമാണം സജീവമായത്. അന്നു തയാറാക്കി അടച്ച ടെറേറിയങ്ങൾ ഇന്നും സുസ്ഥിരമായി നില നിൽക്കുന്നുവെന്നു മഞ്ജുഷ. കൊല്ലം സ്വദേശിയായ മഞ്ജുഷ എച്ച്ഡി എഫ്സി ബാങ്കിൽ ഉദ്യോഗസ്ഥനായ ഭർത്താവിനും വിദ്യാർഥികളായ മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം ഉദ്യോഗാർഥം തൃശൂരിലാണിപ്പോൾ താമസം.
ചില്ലുകൂട്ടിലെ പൂന്തോട്ടം
Denne historien er fra November 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 01, 2022-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ