
അതിതീവ്ര ചൂടാണ് സംസ്ഥാനമിപ്പോൾ നേരിടുന്നത്. വേനൽമഴ മിക്ക പ്രദേശങ്ങളിലും ലഭ്യമായില്ല. വരൾച്ചയും രൂക്ഷമാകുന്ന സ്ഥിതി. കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിളകൾ നനയ്ക്കാനുള്ള വെള്ളം എവിടെ കിട്ടുമെന്ന ആശങ്കയിലാണ് കർഷകർ.
നമുക്കു ലഭ്യമാവുന്ന മഴയുടെ നല്ലൊരു പങ്കും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പെയ്തൊഴിയുകയും അത് ഏതാണ്ട് മുഴുവനായും ഒഴുകി കടലിൽ ചേരുകയും ചെയ്യുന്നതാണല്ലോ പതിവ്. ഡിസംബർ മുതൽ മേയ് വരെ വളരെ കുറച്ചു മഴയേ ലഭിക്കാറുള്ളൂ. ചൂടും വരൾച്ചയും വർധിച്ചാൽ തുള്ളിനനപോലും ഇനിയങ്ങോട്ട് പ്രതിസന്ധിയിലാവും. ഈ സാഹചര്യത്തിൽ വരൾച്ച നേരിടാൻ കൃഷിയിടത്തിൽ പ്രയോഗിക്കാവുന്ന പുതിയ ചില മാർഗങ്ങൾ പരിചയപ്പെടാം.
Denne historien er fra May 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 01,2023-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
മാർച്ചിലെ കൃഷിപ്പണികൾ

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

ബൾബിൽനിന്നു വരും പൂങ്കുല
അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

ഏലക്കാടുകളിൽ രാപാർക്കാം
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ