യേശുദാസിന്റെ ഗാനങ്ങൾ വിശിഷ്യാ എസ്. രമേശൻ നായരും പി.കെ. ഗോപിയുമൊക്കെ രചിച്ച വരികൾ അദ്ദേഹം ആലപിക്കുമ്പോൾ അത് ദൈവത്തോടുള്ള സംവേദനമായി പലർക്കം അനുഭവപ്പെടാറുണ്ട്. ഒരു കലാകാരനായിത്തന്നെ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ മുന്നിൽ സ്വയം അർപ്പിച്ചാണ് അദ്ദേഹം ഓരോ ഗാനങ്ങളും ആലപിക്കുന്നത്. അതിൽ പലതും ദൈവത്തിന് സമർപ്പിക്കുന്ന സംഗീതാർച്ചനകളായി ഒരു ഭക്തന് തോന്നിയാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. ഒരുദാഹരണം നോക്കാം.
ആദിമദ്ധ്യാന്തങ്ങൾ മൂന്ന് സ്വരങ്ങളായ്...
അളന്നവനേ.. ഈ സ്വരങ്ങൾ...
സ... സാരിധനിധനി
നി...സനിധമധാ
ധ... ധാനിധമഗമാ
ഗാമനാധിധ മാധനി സനി
ധാനിസാരിസ നി സരി ഗരി
സരി ഗാമഗരി ഗരി സാരി
നി സനി ധാനിധ മാധമ ഗാമധ നി..
ഈ സ്വരങ്ങൾ നിനക്കർച്ചനാ പുഷ്പങ്ങൾ സ്വീകരിച്ചാലും ഹരേ കൃഷ്ണാ...
എസ്. രമേശൻ നായരുടെ തൂലികയിൽ പിറന്ന ഈ അതിമനോഹര ഗാനം മയിൽപ്പീലി എന്ന വിഖ്യാത ഹിന്ദുഭക്തിഗാന ആൽബത്തിലേതാണ്. ഭഗവാന്റെ മുന്നിൽ കണ്ഠം കൊണ്ടല്ല അദ്ദേഹം ഈ വരികൾ ആലപിച്ചത്, ഹൃദയം കൊണ്ടാണ് എന്നുപറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തി ഉണ്ടാകില്ല. ഭഗവാനുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയാണ് എന്ന് തോന്നിപ്പോ കുംവിധമാണ് ഈ വരികൾ ഹൃദയത്തിലേക്ക് വന്നുതറയ്ക്കുക.
തന്റെ എല്ലാ പിറന്നാളിനും യേശുദാസ് ഗാനാർച്ചന നടത്താനെത്തുന്നത് വാഗ്ദവതയായ മൂകാംബികാദേവിക്ക് മുന്നിലാണ്. അവിടെ സരസ്വതിമണ്ഡപത്തിൽ അദ്ദേഹം മണിക്കൂറുകളോളം സംഗീതാർച്ചന നടത്താറുണ്ട്.
Denne historien er fra February 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം